ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭ്രാന്താടികൊണ്ടെഴുന്നീററയമധിനളിനീ
തീരമാലോലബർഫം,
മാന്താരമ്പന്നുമിത്രം വനഭുവി പെരു
മാറീന്ന മുഗ് ദ്ധമ്മയൂരം,
ആന്ധ്യംപൂണ്ടാദരിച്ചമ്പൊടു വളരെ വിളി
ച്ചിങ്ങിനെ ദൂരിതാപ
ക്ലാന്ത്യാ,ചൊന്നാനശോകായുധശരശകലീ
ഭൂതധൈർയ്യാവലബം ൭൨
മയൂരമേനില്ലൊരൂ ചൊല്ലുകേട്ടാൽ വിയോഗിനോമേ പിഴവന്നു കൂടാ പ്രിയാന്തികെചെന്നു മദീയതാപം നയാംബുധേ നീ പറയേണമിന്നേ.
൭൩
പ്രത്യുഷെ ഞാനൊരുനാളിളമുലകൾ പുണ
ർന്നും പുറപ്പെട്ടനേരം
മുഗ് ദ്ധാമൽ കണ്ഠകാണ്ഡേ കലിതരുചിപിണ
ച്ചാത്മബാഫാമൃണാളീം
മദ്ധ്യേതല്പം മുദാ വീണലർ ശരവിവശം
മാമിഴച്ചോമൽ കണ്ണേ
കത്തിച്ചാൾമാരചെന്തീയതു പുനരുടയാളം
നടെചൊൽകെടൊനീ. ൭൪
എന്തൊഴാമറെറാരൂന്നാളിനിയകമലിനീ
തീരമാഗത്യബാലാ
സന്ധ്യായാം മൈകുളിർപ്പിച്ചരുളുമളവിലാ
ലോക്യമാമാകുലാംഗീ