ഇപ്പോളെന്താപമൂലം തവചെവികളിലാ കംവിധൗ നിന്ദയോചെ- റ്റുൾപൂവിൽ കോപമോ കേളുദയന്തി മുഹുരെ ന്നോർത്തുപേടിച്ചുതന്നെ.
൮൨
ഇന്നാളദ്രിസുതാനികേതമഹിതം പൂരോത്സവംകണ്ടുക- ണ്ടെണ്ണേറുന്നമഹാജനങ്ങൾ നടുവേ മോദേനമേവുംവിധൗ ധന്യം കഞ്ചനപൂരുഷേന്ദുമരികേ കണ്ടേനശോകധ്രുമ പ്പൊന്നിൻവേദികയായ പൂവർഗിരിമേൽ നിൽക്കുന്നതവ്യ
[ഫതാ. ൮൩
സാരസ്യകേളിനിലയം നവരൂപലക്ഷ്മ്യാ നൂറായിരം മലർശരം പരിഭ്രൂയഭാന്തം ശ്രീരാമരാമശുഭവക്ഷണ ഭാസുരന്തം നേരേനിരീക്ഷ്യമനകാംപൂ ബലാലലിഞ്ഞു.
൮൪
ധന്യതദ്രൂപശോഭാകരുതുകിലീയതീ പുരുഷേന്ദ്രനുപോലും പെണ്ണായ് ത്തന്നേപിറപ്പാൻമനസികൊതികൊളു ത്തീടുവാനെന്നുവേണ്ടാ മന്നീരേഴുംകേളവനൊടു സമമായ് നിൽപതിന്നൊന്നുകൊണ്ടും മന്യേശക്രാദികൾക്കും പണിപണിശിവനേ കാകഥാമാനുഷാണാം.
൮൫
കയ്യേറുംപ്രയേനചെല്ലമതിർകെട്ടാഫന്തവാങ്ങുംതുലോം മെയ്യെലോകർപിരിക്കുമെന്നിടയിടെമൂടീടുമാത്മാമയം അയ്യയ്യൊശിവദൈവമെന്നുമലർബാണാർത്യാപൊറാഞ്ഞി
[ങ്ങിനെ
മർയ്യാദാമതിലംഘ്യമന്മനമിദുംമാഴ് കുന്നിതെപ്പോഴുമേ.