താൾ:Kodiyaviraham.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇപ്പോളെന്താപമൂലം തവചെവികളിലാ കംവിധൗ നിന്ദയോചെ- റ്റുൾപൂവിൽ കോപമോ കേളുദയന്തി മുഹുരെ ന്നോർത്തുപേടിച്ചുതന്നെ.

                             ൮൨

ഇന്നാളദ്രിസുതാനികേതമഹിതം പൂരോത്സവംകണ്ടുക- ണ്ടെണ്ണേറുന്നമഹാജനങ്ങൾ നടുവേ മോദേനമേവുംവിധൗ ധന്യം കഞ്ചനപൂരുഷേന്ദുമരികേ കണ്ടേനശോകധ്രുമ പ്പൊന്നിൻവേദികയായ പൂവർഗിരിമേ‍ൽ നിൽക്കുന്നതവ്യ

                                                                   [ഫതാ.
                            ൮൩

സാരസ്യകേളിനിലയം നവരൂപലക്ഷ്മ്യാ നൂറായിരം മലർശരം പരിഭ്രൂയഭാന്തം ശ്രീരാമരാമശുഭവക്ഷണ ഭാസുരന്തം നേരേനിരീക്ഷ്യമനകാംപൂ ബലാലലിഞ്ഞു.

൮൪

ധന്യതദ്രൂപശോഭാകരുതുകിലീയതീ പുരുഷേന്ദ്രനുപോലും പെണ്ണായ് ത്തന്നേപിറപ്പാൻമനസികൊതികൊളു ത്തീടുവാനെന്നുവേണ്ടാ മന്നീരേഴുംകേളവനൊടു സമമായ് നിൽപതിന്നൊന്നുകൊണ്ടും മന്യേശക്രാദികൾക്കും പണിപണിശിവനേ കാകഥാമാനുഷാണാം.

                              ൮൫

കയ്യേറുംപ്രയേനചെല്ലമതിർകെട്ടാഫന്തവാങ്ങുംതുലോം മെയ്യെലോകർപിരിക്കുമെന്നിടയിടെമൂടീടുമാത്മാമയം അയ്യയ്യൊശിവദൈവമെന്നുമലർബാണാർത്യാപൊറാഞ്ഞി

                                                       [ങ്ങിനെ

മർയ്യാദാമതിലംഘ്യമന്മനമിദുംമാഴ് കുന്നിതെപ്പോഴുമേ.

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/22&oldid=213710" എന്ന താളിൽനിന്ന് ശേഖരിച്ചത്