289 ദമയന്തിയെ തന്നോടൊന്നിച്ചു താമസിപ്പിക്കുന്നു. രാജാവിന്റെ കല്പന പ്രകാരം ദമയന്തിയെത്തേടി പുറപ്പെട്ട സുദേവ ബ്രാഹ്മണൻ ചേദിരാജധാനിയിൽ വച്ചു ദമയന്തിയെ കാണുന്നു. സുദേവനൊന്നിച്ച് ദമയന്തി കുണ്ഡിന പ്രാപിക്കുന്നു; കഥകളെല്ലാം അച്ഛനെ പറഞ്ഞു കേൾ രാജാവ് പുത്രിയെ സമാശ്വസിപ്പിച്ച് കൂടെ പ്പിക്കുന്നു. പാപ്പിക്കുന്നു. നളചരിതം (മൂന്നാംദിവസം) LOG പത്നിയുടെ വേർപാടിനെ പ്രാപിച്ച നളൻ ലോക പാലകന്മാരെ സംബോധനചെയ്തു്, പ്രതിദിനം നൈഷധൻ നമസ്കരുതേ, മി പതിദേവതയും ദുഃഖം വരുത്തരുതേ' ക്കണമെന്ന പേക്ഷിക്കുന്നു. എന്നു പ്രാത്ഥിക്കുന്നു. പുര ജീവിതത്തെ അദ്ദേഹം വെറു കാമക്രോധാദികളായ ഭയങ്കരശത്രുക്കളെക്കൊണ്ടു നിറഞ്ഞ നഗരം കാടാണെന്നും, യഥാർത്ഥ നഗരം ഈ ഘോരവിപിനമാണെന്നും അദ്ദേഹം സമർത്ഥിക്കുന്നു. കാട്ടു തീയിൽ പെട്ടുഴലുന്ന കാക്കോടകൻ നളനെ വിളിച്ചു, രക്ഷി അഗ്നിമദ്ധ്യത്തിൽ നിന്നും കാക്കോടകനെ നളൻ മോചിപ്പിക്കുന്നു. തൽക്ഷണം കാക്കോടകൻ ദംശിക്കുകയാൽ, നളന്റെ വേഷം വികൃത മായി ഭവിക്കുന്നു. ഊക്കേറുമഹിവരരിൽ കാക്കോടകാ ഖനം' എന്നും കാക്കോടകൻ തന്റെ പരമാ പ്രസ്താവിക്കുന്നു. താൻ ദംശിക്കുകയാൽ നളനും അന്യഥാ
താൾ:Kathakali-1957.pdf/329
ദൃശ്യരൂപം