ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
372 അശ്വമേധം <poem>
നിശ്ചയംനിർജ്ജീവനായപോലായവ നശ്വമേധംസ്വയംജാതമായ് വിസ്മയം തൻഭടന്മരുടെവാക്കാംവിഷംകൊണ്ടു വയ്മ്പനാംഅർജ്ജുനൻകൃഷ്ണനായപ്പൊഴെ എന്തിവണ്ണംവന്നതെന്നുള്ളിലുണ്ടായ ചിന്തയോടുംകൃഷ്ണപുത്രനോടുംക്ഷണാൽ ഒന്നിച്ചുതന്നുടെതേരുമോടിച്ചങ്ങു ചെന്നിട്ടുതാഴത്തിറങ്ങീഭടാന്തരേ കല്ലിന്നുചാരത്തുചെന്നുനിന്നന്മാറു മെല്ലെന്നുസൂക്ഷിച്ചുനോക്കുമ്പോളങ്ങിനെ കുല്മഷംകൂടാതിരുന്നഹംസത്തിനേ കല്മയരുപംപൂണ്ടുകണ്ടൊരാശ്ചയ്യവും വെണ്മയേറുംനിറംകൈവിട്ടുരാവിലു ള്ളംബുജംപോലായവക്ത്രവുംകൈകൊണ്ടു വൈനതേയദ്ധ്വജോപാസകൻതന്നുടെ സൈനികന്മാരോടുസത്വപരംചൊല്ലിനാൻ വല്ലതുംമാർഗ്ഗമുണ്ടാക്കിവൈകാതിനി കല്ലണഞ്ഞൊട്ടിനിന്നിടുന്നവാജിയെ വേർതിരിക്കുയ്ക്കാനൊന്നുനോക്കുവിൻവേണ്ടുന്ന മാതിരിയ്ക്കായ്നിങ്ങളെന്നു ശാസിക്കയാൽ പത്തുനൂറാളുകളുദ്ധതന്മാരവാ രൊത്തുനേരോടെകകയർത്തണഞ്ഞക്ഷേണേ വങ്കശാധാരണംചെയ്ത്തുതാഡിയ്ക്കയും ശങ്കകൂടാതെപിടിച്ചവലിയ്ക്കയും പൊട്ടിവേറാക്കുന്നമട്ടിൽക്കുരുത്തുള്ള മുഷ്ടിജാനക്കൾകൊണ്ടങ്ങിട്ടിടിയ്ക്കയും സന്ധിയിൽതന്നെചവിട്ടിത്തിരിയ്ക്കയും ചിന്തയ്ൽചേർന്നപോലെചെയ്തുനോക്കിയാൽ ശിഷ്ഫലംസർവ്വവുംകല്ലനെനെക്കയെ വടി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.