ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
348 അശ്വമേധം <poem> എത്രയുംകോപിച്ചുപാർത്ഥനിൽചീർത്തുള്ള ശത്രുഭാവംപൂണ്ടുനിന്നിപ്പൊഴെ
ഉത്താംകാട്ടിക്കാട്ടിക്കൊടുക്കാതടങ്ങുകി ല്ലദ്ധതോദ്യോഗത്തിൽനിന്െന്നുകല്പിച്ചു തന്വുരംതൊട്ടുള്ളതെല്ലാംവെടിഞ്ഞെന്റെ തമ്പുരാനെഹന്തതാനെപുറപ്പെട്ടു വാശിയോടുംനടന്നങ്ങിനെചൊല്ക്കൊണ്ട കാശിയാകുംനല്ലപട്ടണംപ്രാപിച്ചു തൽക്ഷമാധീശനായേറ്റംവിളങ്ങുന്ന ഭക്ഷകർമ്മാവുമ്മുകാഖ്യൻതദഗ്രജൻ ദുർഘടംകൂടാതിരിയ്ക്കുംസഭാതലം പുക്കുടൻവർദ്ധിച്ചസങ്കടംകാണിച്ചു
പൊട്ടിക്കരഞ്ഞുകണ്ണീരുംചൊരിഞ്ഞുമാ
ത്തട്ടിൽക്കരംകൊണ്ടുതാഡിച്ച വെട്ടിപ്പതിപ്പിച്ചവല്ലിപോലറ്റുള്ള മട്ടിൽപതിച്ചഷ്ണനിശ്വാസപൂർവ്വകം കാണുംവാക്കാശയംചിന്താസമുദ്രത്തി ലാണുപോകുന്നമാറക്കണ്ടഭ്രതല
കേണുരുണ്ടംഗങ്ങൾതോറുംകിളർക്കുന്ന രേണുപൂരംകൊണ്ടണിഞ്ഞുസഗൽഗദം വീരവീരപ്രാഭാപാഹിപാഹീതിദീ
നാരവംകൊണ്ടുചൊല്ലീടുംദശാന്തരെ ദൂതവാകൃംകൊണ്ടുസോദരീവൃത്താന്ത ബോധവാനായുള്ളസാരനാമുന്മൂകൻ പാർക്കുകല്ലെന്നെഴുന്നേറ്റുചെന്നന്തികെ നേർക്കുനിന്നുംകൊണ്ടീരണംചെയ്തനീയെന്നോടു വാക്കുകൊണ്ടീരണംചെയ്തനീയെന്നോടു വായ്ക്കുമീദുഃഖത്തിനിന്നെന്തുകാരണം ഭോഷക്കുകൂടാതെകഥിയ്ക്കുന്നതാകിലൊ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.