താൾ:GaXXXIV5 2.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൩. അ. Jeremiah, III. 115

<lg n="">തിരിച്ചു വാ! എന്നു യഹോവയുടേ അരുളപ്പാടു. ഞാൻ നിങ്ങളെ ചുളി
ഞ്ഞു നോക്കുകയും ഇല്ല ഞാൻ ദയാലുവാകയാൽ എന്നേക്കും സിദ്ധാന്തി
</lg><lg n="൧൩">ച്ചു പോകാ എന്നു യഹോവയുടേ അരുളപ്പാടു. നിന്റേ കുറ്റം മാത്രം
അറിഞ്ഞുകൊൾക നിന്റേ ദൈവമായ യഹോവയോടു ദ്രോഹിച്ചിട്ടു പച്ച
മരത്തിങ്കീഴ്തോറും പരന്മാരെ തിരഞ്ഞലഞ്ഞതും എന്റേ ശബ്ദം നിങ്ങൾ
കേളാതേ പോയതും തന്നേ എന്നു യഹോവയുടേ അരുളപ്പാടു.—
</lg><lg n="൧൪"> പിഴുകിപ്പോയ മക്കളെ മടങ്ങിവരുവിൻ! എന്നു യഹോവയുടേ അരുള
പ്പടു, നിങ്ങളെ ഞാൻ വേട്ടു സത്യം; ഊരിൽ ഒന്നായും കുലത്തിൽ രണ്ടാ
യും ഇങ്ങനേ നിങ്ങളെ ഞാൻ കൈക്കോണ്ടു ചിയ്യോനിൽ പൂകിക്കും.
</lg><lg n="൧൫"> എൻ ഹൃദയത്തിന്നു തക്ക ഇടയന്മാരെ തരുന്നതും ഉണ്ടു, അറിഞ്ഞും ബോ
</lg><lg n="൧൬"> ധിച്ചുംകൊണ്ട് അവർ നിങ്ങളെ മേയ്ക്കും. അന്നു നിങ്ങൾ ദേശത്തിൽ
പെരുകി കായ്ക്കുമ്പോൾ യഹോവാനിയമപ്പെട്ടകം എന്ന് ഇനി പറകയും
മനസ്സിൽ തോന്നുകയും അതിന്റേ ഓർമ്മയും വാഞ്ച്ഛയും വരികയും ഇല്ല,
ആയത് ഇനി ചമെപ്പാറും ഇല്ല എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൭"> അക്കാലം യരുശലേമേ യഹോവയുടേ സിംഹാസനം എന്നു വിളിക്കയും
സകലജാതികളും യഹോവാനാമം യരുശലേമിൽ ആകയാൽ അവിടേക്കു
കൂടി ചേരും, ഇനി അവർ ദുർമ്മനസ്സിൻ ശാഠ്യം പിടിച്ചു നടക്കുകയും
</lg><lg n="൧൮"> ഇല്ല. ആ നാളുകളിൽ യഹൂദാഗൃഹം ഇസ്രയേൽഗൃഹത്തോടു ചേർന്നു നട
ക്കും, അവർ ഒന്നിച്ചു വടക്കേനാടു വിട്ടു ഞാൻ നിങ്ങളേ പിതാക്കന്മാ
രെ അവകാശമായി അനുഭവിപ്പിച്ച ദേശത്തിൽ വരികയും ചെയ്യും.

</lg>

<lg n="൧൯"> വിശേഷിച്ചു ഞാൻ ഭാവിച്ചിതു: നിന്നെ ഞാൻ മക്കളിൽ എങ്ങിനേ ആ
ക്കിവെക്കും! ജാതികളുടേ ശ്രേഷ്ഠശിഖാമണി അവകാശമാകുന്ന മനോഹ
രദേശത്തെ നിനക്കത്രേ തരും നിങ്ങൾ എന്നെ "എന്നപ്പനേ" എന്നു വി
ളിക്കും എന്റേ പിന്നിൽനിന്നു വാങ്ങുകയില്ല എന്നും ഞാൻ ഭാവിച്ചു.
</lg><lg n="൨൦"> അല്ലയോ ഇസ്രയേൽഗൃഹമേ സ്ത്രീ തന്റേ തോഴങ്കൽ വിശ്വാസവഞ്ചന
ചെയ്യുംവണ്ണം നിങ്ങൾ എങ്കലത്രേ വിശ്വാസവഞ്ചന ചെയ്തു എന്നു യഹോ
</lg><lg n="൨൧"> വയുടേ അരുളപ്പാടു. വെറുമ്പുറക്കുന്നുകളിൽ ഓർ ഒച്ച അതാ കേൾക്കു
ന്നു: ഇസ്രയേൽപുത്രന്മാർ തങ്ങടേ വഴിയേ കോട്ടം വരുത്തി സ്വദൈവ
മായ യഹോവയെ മറന്നുപോകകൊണ്ടു കെഞ്ചിക്കേഴുന്നതു തന്നേ.
</lg><lg n="൨൨"> "ഹോ പിഴുകിപ്പോയ മക്കളേ മടങ്ങി വരീൻ! നിങ്ങളുടേ പിന്തിരിവു
കളെ ഞാൻ മാറ്റാം" (എന്നു കേട്ടുടൻ) "നിന്നരികേ ഞങ്ങൾ ആഗമിച്ചി
</lg><lg n="൨൩"> താ സാക്ഷാൽ നീ ഞങ്ങളുടേ ദൈവമായ യഹോവ! കുന്നുകൾ മലക
</lg>8*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/121&oldid=191864" എന്ന താളിൽനിന്ന് ശേഖരിച്ചത്