താൾ:GaXXXIV3.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൭. അ. ൩൦൧

൭. അദ്ധ്യായം

വിശ്വാസികൾക്കു മുദ്രയിട്ടതിനാൽ അന്ത്യശിക്ഷയിൽ നിന്നു
പൊക്കുണ്ടായ ശെഷം (൯) രക്ഷിക്കപ്പെട്ടവർ സിംഹാ
സനത്തിന്മുമ്പിൽ സ്തുതിച്ചുകാണുന്നു

<lg n="൧">അതിന്റെ ശെഷം ഭൂമിമെലും കടലിന്മെലും യാതൊരു
മരത്തിന്മെലും കാറ്റ ഊതായ്വാൻ ൪ ദൂതന്മാർ ഭൂമിയിലെ നാ
ലു കാറ്റുകളെ പിടിച്ചും കൊണ്ടു ഭൂമിയുടെ നാമു കൊണുക</lg><lg n="൨">ളിലും നില്ക്കുന്നത് ഞാൻ കണ്ടു- മറ്റൊരു ദൂതൻ ജീവനു
ള്ള ദൈവത്തിന്റെ മുദ്രയുമായി സൂൎയ്യൊദയത്തിങ്കന്നു ക
രെറുന്നതും കണ്ടു- അവൻ ഭൂമിയെയും സമുദ്രത്തെയും
ചെതം വരുത്തുവാൻ വരം ലഭിച്ചുഌഅ നാലുദൂതന്മാൎക്ക മഹാ</lg><lg n="൩">ശബ്ദത്തൊടെ ആൎത്തു പറഞ്ഞു- നമ്മുടെ ദൈവത്തിന്റെ
ദാസരെ അവരുടെ നെറ്റികളിൽ ഞങ്ങൾ മുദ്രയിട്ടുകഴി
വൊളം ഭൂമിയെയും കടലിനെയും മരങ്ങളെയും ചെതംവ</lg><lg n="൪">രുത്തൊല്ല എന്നത്രെ- - പിന്നെ മുദ്രയിടപ്പെട്ടവരു
ടെ എണ്ണം ഇസ്രയെൽ പുത്രരുടെ സകലഗൊത്രത്തിൽ നിന്നും
നൂറ്റിനാല്പത്തുനാലായിരം പെർ മുദ്രയിട്ടവർ എന്നു ഞാ</lg><lg n="൫">ൻ കെട്ടു- യഹൂദഗൊത്രത്തിൽ മുദ്രിതർ ൧൨൦൦൦- രൂബൻ
ഗൊത്രത്തിൽ ൧൨൦൦൦- ഗാദ്ഗൊത്രത്തിൽ ൧൨൦൦൦ അ</lg><lg n="൬">ശെർഗൊത്രത്തിൽ ൧൨൦൦൦- നപ്തലി ഗൊത്രത്തിൽ ൧൨൦൦൦</lg><lg n="൭"> മനശ്ശെ ഗൊത്രത്തിൽ ൧൨൦൦൦ - ശിമ്യൊൻ ഗൊത്രത്തി
ൽ ൧൨൦൦൦- ലെവിഗൊത്രത്തിൽ ൧൨൦൦൦- ഇസസ്കാർഗൊ</lg><lg n="൮">ത്രത്തിൽ ൧൨൦൦൦- ജബുലൂൻ ഗൊത്രത്തിൽ ൧൨൦൦൦
യൊസെഫ ഗൊത്രത്തിൽ ൧൨൦൦൦- ബിന്യാമീൻ ഗൊത്രത്തിൽ
മുദ്രയിട്ടവർ ൧൨൦൦൦ എന്നത്രെ-</lg>

<lg n="൯">അതിൽ പിന്നെ ഞാൻ കണ്ടതിതാ സകലജാതിയി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/305&oldid=196277" എന്ന താളിൽനിന്ന് ശേഖരിച്ചത്