താൾ:GaXXXIV3.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൮ വെളിപ്പാടു ൫. അ.

<lg n="">ൎക്കും മദ്ധ്യത്തിങ്കൽ അറുക്കപ്പെട്ടുള്ളതുപൊലെ ഒരു കുഞ്ഞാ</lg><lg n="൭">ടു നില്ക്കുന്നതുകണ്ടു- സൎവ്വലൊകത്തെക്കും അയക്കപ്പെട്ടുള്ള
ദൈവാത്മാക്കൾ എഴും ആകുന്ന ൭ കൊമ്പുകളും ൭ കണ്ണുക
ളും അതിനുണ്ടു- അതും വന്നു പുസ്തകത്തെ സിംഹാസന</lg><lg n="൮">സ്ഥന്റെ വലങ്കയ്യിൽ നിന്നു വാങ്ങി- - പുസ്തകം വാങ്ങി
യാറെ നാലുജീവികളും ൨൪ മൂപ്പന്മാരും അവനവൻ വീണ
കളും വിശുദ്ധരുടെ പ്രാൎത്ഥനകൾ ആകുന്ന ധൂപവൎഗ്ഗങ്ങൾ
നിറഞ്ഞുള്ള പൊൻ കലാശങ്ങളും, പിടിച്ചും കൊണ്ടു കുഞ്ഞാ</lg><lg n="൯">ടിന്മുമ്പാകെവീണു- പുസ്തകത്തെ വാങ്ങുവാനും അതി
ൻ മുദ്രകളെ തുറപ്പാനും നീ പാത്രം നീയല്ലൊ അറുക്കപ്പെ
ട്ടു ഞങ്ങളെ തിരുരക്തം കൊണ്ടു സൎവ്വഗൊത്രത്തിലും ഭാ
ഷയിലും വംശത്തിലും ജാതിയിലും നിന്നു ദൈവത്തിന്നാ</lg><lg n="൧൦">യി മെടിച്ചു കൊണ്ടു- ഞങ്ങൾ ഭൂമിയിന്മെൽ വാഴുംവണ്ണം
ഞങ്ങളുടെ ദൈവത്തിന്നു രാജാക്കളും പുരൊഹിതരും</lg><lg n="൧൧"> ആക്കിവെച്ചു- എന്നൊരു പുതിയ പാട്ടുപാടുന്നു--പി
ന്നെ ഞാൻ സിംഹാസനത്തിന്നും ജീവികൾ്ക്കും മൂപ്പന്മാൎക്കും
ചുഴലവും കണ്ട എറിയദൂതന്മാരുടെ ശബ്ദംകെട്ടു അവരു
ടെ എണ്ണം ലക്ഷലക്ഷങ്ങളും സഹസ്രസഹസ്രങ്ങളും ത</lg><lg n="൧൨">ന്നെ- ആയവർ മഹാശബ്ദത്തൊടെ പറഞ്ഞു- അറുക്ക
പ്പെട്ടകുഞ്ഞാടായവൻ ശക്തിധനം ജ്ഞാനം ഊക്കു ബ
ഹുമാനം തെജസ്സനുഗ്രഹങ്ങളും ലഭിപ്പാൻ പാത്രമാകു</lg><lg n="൧൩">ന്നു- എന്നാറെ സ്വൎഗ്ഗത്തിലും ഭൂമിമെലും ഭൂമിക്കു കീഴും
സമുദ്രത്തിലും ഉള്ള സകലസൃഷ്ടിയും അവറ്റിലുള്ളത്
എപ്പെരും- സിംഹാസനസ്ഥനും കുഞ്ഞാടിനും അനുഗ്ര
ഹവും ബഹുമാനവും തെജസ്സും ബലവും യുഗാദിയുഗങ്ങളി
ലും (ഉണ്ടാക) എന്നു പറഞ്ഞുകെട്ടു- നാലുജീവികളും ആ</lg>


38

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/302&oldid=196280" എന്ന താളിൽനിന്ന് ശേഖരിച്ചത്