താൾ:GaXXXIV3.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨.പെത്രൻ൨.അ. ൨൬൫

<lg n="൧">അത്രയല്ലകള്ളപ്രവാചകരുംജനത്തിൽഉണ്ടായിരുന്നുഅ
പ്രകാരംനിങ്ങളിലുംകള്ളഉപദെഷ്ടാക്കമ്മാർഉണ്ടായിനാശ
മുള്ളമതഭെദങ്ങളെനുഴയിച്ചുതങ്ങളെവിലെക്കവാങ്ങിയനാ
ഥനെതള്ളിപ്പറഞ്ഞുംകൊണ്ടുതങ്ങൾ്ക്കതന്നെവിരഞ്ഞനാശ</lg><lg n="൨">ത്തെവരുത്തും–ഇങ്ങിനെസത്യത്തിന്റെവഴിക്കദൂഷണം
വരുവാൻഹെതുവാകുന്നവരുടെകാമഭൊഗങ്ങളെപലരും</lg><lg n="൩">പിന്തുടൎന്നു–ലൊകത്തിൽചിത്രവാക്കുകളെകൊണ്ടുനിങ്ങ
ളെവാണിഭൻആക്കും–ആയവൎക്കുപണ്ടുതന്നെന്യായവിധിതാ</lg><lg n="൪">മസിയാതെയുംനാശംനിദ്രകൊള്ളാതെയുംഇരിക്കുന്നു–എ
ങ്ങിനെഎന്നാൽപിഴെച്ചദൂതരെദൈവംആദരിയാതെഅന്ധ
കാരത്തിൻചങ്ങലകളാൽനരകത്തിൽആക്കിന്യായവിധിക്കായി</lg><lg n="൫">കാപ്പാൻഎല്പിക്കയും–പഴയലൊകത്തെയുംആദരിയാ
തെഅഭക്തരുടെഉലകിൽജലപ്രളയംവരുത്തികൊണ്ടു
നീതിഘൊഷകനായനൊഹെഎഴുവരൊടെപാലിക്കയും–</lg><lg n="൬">സദൊം‌ഘമൊറപട്ടണങ്ങളെഭസ്മീകരിച്ചു(നില)മറിവി
നാൽശിക്ഷിച്ചുംകൊണ്ടുഭാവിയിലെഭക്തിഹീനൎക്കുദൃഷ്ടാ</lg><lg n="൭">ന്തമാക്കിവെക്കുകയും–ആഅധൎമ്മികളിൽവസിക്കുമ്പൊൾ
നാൾതൊറുംഅക്രമക്രിയകളെകണ്ടുംകെട്ടുംകൊണ്ടുനീതിയു</lg><lg n="൮">ള്ളദെഹിയിൽപീഡനിറെച്ചു–കാമഭൊഗങ്ങളിലുള്ളഅ
വരുടെനടപ്പിനാൽവലഞ്ഞുപൊയനീതിമാനായലൊത്തെ</lg><lg n="൯">ഉദ്ധരിക്കയുംചെയ്തിരിക്കെ–കൎത്താവ്ഭക്തരെപരീക്ഷിയിൽ
നിന്നുഉദ്ധരിപ്പാനുംഅനീതിക്കാരെന്യായവിധിനാളിലെദ
ണ്ഡത്തിന്നുകാപ്പാനുംഅറിഞ്ഞിരിക്കുന്നു(സ്പഷ്ടം)വിശെഷാ
ൽമാലിന്യംമൊഹിച്ചുജഡത്തിൻപിന്നാലെനടന്നുകൎത്തൃത്വ</lg><lg n="൧൦">ത്തെനിന്ദിച്ചുംപൊകുന്നവരെതെന്നെ–ആധാൎഷ്ട്യമുള്ളത</lg><lg n="൧൧">ന്റെടക്കാർതെജസ്സുകളെദുഷിപ്പാൻഅഞ്ചുന്നില്ല–ഊ</lg>


34.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/269&oldid=196324" എന്ന താളിൽനിന്ന് ശേഖരിച്ചത്