താൾ:GaXXXIV1.pdf/644

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൦ അറിയിപ്പ ൨൧. അ.

<lg n="൨൩"> ദൈവാലയമാകുന്നു✱ പട്ടണത്തിൽ പ്രകാശിപ്പാൻ സൂൎയ്യനെ
ങ്കിലും ചന്ദ്രനെങ്കിലും അതിന്ന ആവശ്യമില്ല അതെന്തുകൊണ്ടെ
ന്നാൽ ദൈവത്തിന്റെ മഹത്വം അതിനെ പ്രകാശിപ്പിച്ചു ആ</lg><lg n="൨൪">ട്ടിൻകുട്ടിയും അതിന്റെ വിളക്കാകുന്നു✱ വിശെഷിച്ച രക്ഷപെടു
ന്നവരുടെ ജാതികൾ അതിന്റെ പ്രകാശത്തിൽ നടക്കും ഭൂമിയു
ടെ രാജാക്കന്മാരും തങ്ങളുടെ മഹത്വത്തെയും ബഹുമാനത്തെയും</lg><lg n="൨൫"> അതിലെക്ക കൊണ്ടുവരുന്നു✱ അതിന്റെ വാതിലുകൾ പകൽ
തൊറും പൂട്ടിയിരിക്കയുമില്ല അതെന്തുകൊണ്ടെന്നാൽ അവിടെ രാ</lg><lg n="൨൬">ത്രിയുണ്ടാകയുമില്ല ✱ അവർ ജാതികളുടെ മഹത്വത്തെയും ബഹു</lg><lg n="൨൭">മാനത്തെയും അതിലെക്ക കൊണ്ടുവരികയും ചെയ്യും✱ എന്നാൽ
അശുദ്ധമാക്കുന്നതും ആഭാസത്തെയും അസത്യത്തെയും നടത്തിക്കു
ന്നതുമായിട്ടുള്ളതൊന്നും ഒരു പ്രകാരത്തിലും അതിനകത്ത കട
ക്കയുമില്ല ആട്ടിൻകുട്ടിയുടെ ജീവപുസ്തകത്തിൽ എഴുതപ്പെട്ടവർ
മാത്രമെ ഉള്ളു✱</lg>

൨൨ അദ്ധ്യായം

൧ ജീവവെള്ളത്തിന്റെ നദി.— ൨ ജിവന്റെ വൃക്ഷം.— ൫
ദൈവത്തിന്റെ നഗരത്തിലെ വെളിച്ചം അവനിൽ തന്നെ
ആകുന്നു എന്നുള്ളത.— ൯ തന്നെ വന്ദിപ്പാൻ ദൈവദൂതൻ
സമ്മതിക്കാത്തത.— ൧൮ ദൈവത്തിന്റെ വചനത്തൊടു
യാതൊന്നിനെയും കൂട്ടുക എങ്കിലും അതിൽനിന്ന കുറെക്ക
എങ്കിലും ചെയ്തു കൂടാ എന്നുള്ളത.

<lg n=""> പിന്നെയും പളുങ്കിനെപ്പൊലെ സ്വച്ശമായിരിക്കുന്ന ജീവവെ
ള്ളത്തിന്റെ ശുദ്ധമുള്ള നദി ദൈവത്തിന്റെയും ആട്ടിൻകുട്ടിയു
ടെയും സിംഹാസനത്തിൽനിന്ന പുറപ്പെട്ടു വരുന്നതിനെ അ</lg><lg n="൨">വൻ എനിക്ക കാണിച്ചു✱ അതിന്റെ വീഥിയുടെ മദ്ധ്യത്തിലും
നദിയുടെ രണ്ടുകരയിലും പന്ത്രണ്ടു (വിധം) ഫലങ്ങൾ കായിച്ച മാ
സം തൊറും തന്റെ ഫലങ്ങളെ തരുന്ന ജീവന്റെ വൃക്ഷമുണ്ടാ
യിരുന്നു ആ വൃക്ഷത്തിന്റെ ഇലകൾ ജാതികളുടെ ആരൊഗ്യത്തി</lg><lg n="൩">ന്നായിട്ടാകുന്നു✱ ഇനി ഒരു ശാപവുമുണ്ടാകയില്ല ദൈവത്തിന്റെ
യും ആട്ടിൻകുട്ടിയുടെയും സിംഹാസനം അതിലിരിക്കും അവന്റെ</lg><lg n="൪"> ശുശ്രൂഷക്കാർ അവനെ സെവിക്കയും ചെയ്യും✱ വിശെഷിച്ച അവ
ൻ അവന്റെ മുഖത്തെ കാണ്കയും അവന്റെ നാമം അവരുടെ</lg><lg n="൫"> നെറ്റികളിലുണ്ടാകയും ചെയ്യും✱ അവിടെ രാത്രിയുണ്ടാകയുമില്ല
അവൎക്ക വിളക്കും സൂൎയ്യന്റെ പ്രകാശവും ആവശ്യമില്ല അതെന്തു
കൊണ്ടെന്നാൽ ദൈവമാകുന്ന കൎത്താവ അവൎക്ക പ്രകാശം കൊടു</lg><lg n="൬">ക്കുന്നു അവർ എന്നും എന്നെന്നെക്കും വാഴുകയും ചെയ്യും✱ പി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/644&oldid=177548" എന്ന താളിൽനിന്ന് ശേഖരിച്ചത്