താൾ:GaXXXIV1.pdf/645

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൨൨. അ. ൩൪൧

<lg n="">ന്നെയും അവൻ എന്നൊടു പറഞ്ഞു ൟ വചനങ്ങൾ വിശ്വാസവും
സത്യവുമുള്ളവയാകുന്നു വെഗത്തിൽ ഉണ്ടാകെണ്ടുന്ന കാൎയ്യങ്ങളെ ത
ന്റെ ശുശ്രൂഷക്കാൎക്ക കാണിപ്പാനായിട്ട പരിശുദ്ധ ദീൎഘദൎശിമാരു</lg><lg n="൭">ടെ ദൈവമായ കൎത്താവ തന്റെ ദൂതനെ അയക്കയും ചെയ്തു✱ കണ്ടാ
ലും ഞാൻ വെഗത്തിൽ വരുന്നു ൟ പുസ്തകത്തിലുള്ള ദീൎഘദൎശ</lg><lg n="൮">ന വചനങ്ങളെ പ്രമാണിക്കുന്നവൻ ഭാഗ്യവാൻ✱ വിശെഷിച്ച
യൊഹന്നാനായ ഞാൻ ൟ കാൎയ്യങ്ങളെ കണ്ടു കെട്ടവനാകുന്നു പി
ന്നെ ഞാൻ കെട്ടു കണ്ടപ്പൊൾ ഇക്കാൎയ്യങ്ങളെ എനിക്ക കാണിച്ച
ദൈവദൂതന്റെ പാദങ്ങളുടെ മുമ്പാക വന്ദിപ്പാനായിട്ട വീണു✱</lg><lg n="൯"> എന്നാറെ അവൻ എന്നൊടു പറയുന്നു അതിനെ ചെയ്യരുതെന്ന
നൊക്കുക എന്തുകൊണ്ടെന്നാൽ ഞാൻ നിന്റെയും നിന്റെ സ
ഹൊദരന്മാരായ ദീൎഘദൎശിമാരുടെയും ൟ പുസ്തകത്തിലുള്ള വ
ചനങ്ങളെ പ്രമാണിക്കുന്നവരുടെയും അനുശുശ്രൂഷക്കാരനാകുന്നു</lg><lg n="൧൦"> ദൈവത്തെ വന്ദിച്ചുകൊൾക✱ പിന്നെയും അവൻ എന്നൊടു
പറയുന്നു ൟ പുസ്തകത്തിലുള്ള ദീൎഘദൎശന വചനങ്ങളെ മുദ്രയിട</lg><lg n="൧൧">രുത അതെന്തുകൊണ്ടെന്നാൽ കാലം സമീപമായിരിക്കുന്നു✱ അ
ന്യായം ചെയ്യുന്നവൻ ഇനിയും അന്യായം ചെയ്യട്ടെ മലിനതയുള്ള
വൻ ഇനിയും മലിനതയുള്ളവനാകട്ടെ നീതിയുള്ളവൻ ഇനിയും
നീതിയുള്ളവനാകട്ടെ പരിശുദ്ധമുള്ളവൻ ഇനിയും പരിശുദ്ധമുള്ള</lg><lg n="൧൨">വനാകട്ടെ✱ എന്നാൽ കണ്ടാലും ഞാൻ വെഗത്തിൽ വരുന്നു
ഒാരൊരുത്തന്റെ ക്രിയ ഇരിക്കുന്ന പ്രകാരം അവനവന്ന നൽ</lg><lg n="൧൩">കുവാനായിട്ട എന്റെ പ്രതിഫലം എന്നൊടും കൂടിയുണ്ട✱ ഞാൻ
അല്പായും ഒമെഗായും ആദിയും അന്തവും മുമ്പനും പിമ്പുള്ളവനു</lg><lg n="൧൪">മാകുന്നു✱ ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്ക അധികാരമുണ്ടാകെണ്ടു
ന്നതിന്നും തങ്ങൾ വാതിലുകളിൽ കൂടി പട്ടണത്തിലെക്ക കടക്കെ
ണ്ടുന്നതിന്നും അവന്റെ കല്പനകളിൻപ്രകാരം ചെയ്യുന്നവർ ഭാഗ്യ</lg><lg n="൧൫">വാന്മാർ✱ എന്നാൽ പുറത്ത നായ്ക്കളും ക്ഷുദ്രക്കാരും വെശ്യാസം
ഗക്കാരും കുലപാതകന്മാരും വിഗ്രഹാരാധനക്കാരും അസത്യം</lg><lg n="൧൬"> സ്നെഹിച്ച നടത്തിക്കുന്നവനൊക്കയും ഇരിക്കുന്നു✱ ഇക്കാൎയ്യങ്ങ
ളെ നിങ്ങൾക്ക പള്ളികളിൽ സാക്ഷിപ്പെടുത്തുവാനായിട്ട യെശു
വായ ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു ഞാൻ ദാവീദി
ന്റെ മൂലവും വംശവും പ്രകാശിക്കുന്നതും ഉഷഃകാലത്തിൽ ഉദി</lg><lg n="൧൭">ക്കുന്നതുമായുള്ള നക്ഷത്രവുമാകുന്നു✱ ആത്മാവും മണവാളസ്ത്രീ
യും വരിക എന്ന പറയുന്നു കെൾക്കുന്നവനും വരിക എന്ന പ
റയട്ടെ ദാഹിച്ചിരിക്കുന്നവനും വരട്ടെ മനസ്സായിരിക്കുന്നവൻ ജീ</lg><lg n="൧൮">വന്റെ വെള്ളത്തെ സൌജന്യമായി വാങ്ങുകയും ചെയ്യട്ടെ✱ എ
ന്നാൽ ൟ പുസ്തകത്തിലുള്ള ദീൎഘദൎശന വചനങ്ങളെ കെൾക്കുന്ന
വനൊട എല്ലാവനൊടും ഞാൻ കൂടി സാക്ഷിപ്പെടുത്തുന്നു യാ
തൊരുത്തനും ൟ കാൎയ്യങ്ങളൊടു കൂടി ചെൎത്താൽ അവങ്കൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/645&oldid=177549" എന്ന താളിൽനിന്ന് ശേഖരിച്ചത്