താൾ:GaXXXIV1.pdf/618

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൩ അറിയിപ്പ ൭. അ.

<lg n=""> വിശെഷിച്ചും ഇവയുടെ ശെഷം ഭൂമിയുടെ നാലു ദിക്കുകളിൽ
നാലു ദൈവദൂതന്മാർ കാറ്റ ഭൂമിയുടെ മെലാകട്ടെ സമുദ്രത്തിന്മെ
ലാകട്ടെ ഒരു വൃക്ഷത്തിന്മെലാകട്ടെ ഭൂമിയുടെ നാലു കാറ്റുകളെ</lg><lg n="൨"> പിടിച്ചുകൊണ്ട നില്ക്കുന്നതിനെ ഞാൻ കണ്ടു✱ ജീവനുള്ള ദൈവ
ത്തിന്റെ മുദ്രയുണ്ടായിട്ടുള്ള മറ്റൊരു ദൈവദൂതനും കിഴക്കുനിന്ന
കരെറി വരുന്നതിനെ ഞാൻ കണ്ടു അവൻ ഭൂമിയെയും സമുദ്ര
ത്തെയും നഷ്ടപ്പെടുത്തുവാൻ (അധികാരം) പ്രാപിച്ചിട്ടുള്ള നാലു</lg><lg n="൩"> ദൂതന്മാരൊടും ഒരു മഹാ ശബ്ദത്തൊടെ✱ നാം നമ്മുടെ ദൈവ
ത്തിന്റെ ശുശ്രൂഷക്കാരെ അവരുടെ നെറ്റികളിൽ മുദ്രയിട്ടുകഴി
വൊളത്തിന്ന ഭൂമിയെ എങ്കിലും സമുദ്രത്തെ എങ്കിലും വൃക്ഷങ്ങളെ</lg><lg n="൪"> എങ്കിലും നഷ്ടപ്പെടുത്തരുത എന്ന വിളിച്ചുപറഞ്ഞു✱ മുദ്രയിടപ്പെ
ട്ടവരുടെ സംഖ്യയെയും ഞാൻകെട്ടു ഇസ്രാഎൽപുത്രന്മാരുടെ സ
കല ഗൊത്രങ്ങളിലും നൂറ്റുനാല്പത്തുനാലായിരം പെർ മുദ്രയിടപ്പെ</lg><lg n="൫">ട്ടിരുന്നു✱ യെഹൂദായുടെ ഗൊത്രത്തിൽ പന്തീരായിരം പെർ മുദ്ര
യിടപ്പെട്ടു രൂബെന്റെ ഗൊത്രത്തിൽ പന്തീരായിരം പെർ മുദ്ര
യിടപ്പെട്ടു ഗാദിന്റെ ഗൊത്രത്തിൽ പന്തീരായിരം പെർ മുദ്ര</lg><lg n="൬">യിടപ്പെട്ടു✱ ആശെറിന്റെ ഗൊത്രത്തിൽ പന്തീരായിരം പെ
ർ മുദ്രയിടപ്പെട്ടു നപ്താലിമിന്റെ ഗൊത്രത്തിൽ പന്തീരായിരം
പെർ മുദ്രയിടപ്പെട്ടു മനസ്സയുടെ ഗൊത്രത്തിൽ പന്തീരായിരം</lg><lg n="൭"> പെർ മുദ്രയിടപ്പെട്ടു✱ സിമെഒന്റെ ഗൊത്രത്തിൽ പന്തീരായി
രം പെർ മുദ്രയിടപ്പെട്ടു ലെവിയുടെ ഗൊത്രത്തിൽ പന്തീരായി
രം പെർ മുദ്രയിടപ്പെട്ടു ഇസ്സക്കറിന്റെ ഗൊത്രത്തിൽ പന്തീരാ</lg><lg n="൮">യിരം പെർ മുദ്രയിടപ്പെട്ടു✱ സെബുലൊന്റെ ഗൊത്രത്തിൽ
പന്തീരായിരം പെർ മുദ്രയിടപ്പെട്ടു യൊസെഫിന്റെ ഗൊത്ര
ത്തിൽ പന്തീരായിരം പെർ മുദ്രയിടപ്പെട്ടു ബെന്യാമിന്റെ ഗൊ
ത്രത്തിൽ പന്തീരായിരം പെർ മുദ്രയിടപ്പെട്ടു✱</lg>

<lg n="൯"> ഇതിന്റെ ശെഷം ഞാൻ നൊക്കി അപ്പൊൾ കണ്ടാലും സകല
ജാതികളിൽനിന്നും ഗൊത്രങ്ങളിൽനിന്നും ജനങ്ങളിൽനിന്നും ഭാ
ഷകളിൽനിന്നും ഉള്ള ഒരുത്തന്നും എണ്ണിക്കൂടാത്ത വളര പുരു
ഷാരം വെള്ള നിലയങ്കികളെ ധരിച്ചുകൊണ്ടും തങ്ങളുടെ കൈക
ളിൽ കുരുത്തൊലകളെ പിടിച്ചുകൊണ്ടും സിംഹാസനത്തിന്റെ മു</lg><lg n="൧൦">മ്പാകയും ആട്ടിൻകുട്ടിയുടെ മുമ്പാകയും നിന്നു✱ അവർ ഒരു മ
ഹാ ശബ്ദത്തൊടും കൂടി സിംഹാസനത്തിന്മെലിരിക്കുന്ന ഞങ്ങ
ളുടെ ദൈവത്തിന്നും ആട്ടിൻകുട്ടിക്കും രക്ഷയുണ്ടായിരിക്കട്ടെ എ</lg><lg n="൧൧">ന്ന വിളിച്ചു പറഞ്ഞു✱ വിശെഷിച്ച സകല ദൈവദൂതന്മാരും
സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാലു ജീവജന്തുക്കളു
ടെയും നാലുപുറവും നിന്ന സിംഹാസനത്തിന്റെ മുമ്പാകയും ക</lg><lg n="൧൨"> വിണു വീണ ദൈവത്തെ വന്ദിച്ച✱ പറഞ്ഞു ആമെൻ അനുഗ്ര
ഹവും മഹത്വവും ജ്ഞാനവും സ്തൊത്രവും ബഹുമാനവും വല്ലഭത്വ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/618&oldid=177522" എന്ന താളിൽനിന്ന് ശേഖരിച്ചത്