താൾ:GaXXXIV1.pdf/533

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ തീമൊഥെയുസ ൪. അ. ൨൩൧

<lg n="൨">സ്തുവിന്റെ മുമ്പാകയും നിന്നൊടു കല്പിക്കുന്നു✱ വചനത്തെ പ്ര
സംഗിക്ക സമയത്തിലും സമയത്തിലും ജാഗ്രതയായി നില്ക്ക ഭ
ത്സിക്ക ശാസിച്ചു പറക സകല ദീൎഘശാന്തതയൊടും ഉപദെശ</lg><lg n="൩">ത്തൊടും ബുദ്ധി ഉപദെശിക്ക✱ എന്തുകൊണ്ടെന്നാൽ അവർ സൌ
ഖ്യാപദെശത്തെ സഹിക്കാതെ ചെവി ചൊറിച്ചിലുള്ളവരായിരു
ന്ന തങ്ങളുടെ സ്വന്ത ഇച്ശകളിൻ പ്രകാരം തങ്ങൾക്ക ഉപദെഷ്ടാ</lg><lg n="൪">ക്കന്മാരെ കൂട്ടി ചെൎക്കയും✱ ചെവിയെ സത്യത്തിൽനിന്നും മാ
റ്റിക്കളകയും അവർ കവിതാകഥകളിലെക്ക മറിഞ്ഞുകളകയും</lg><lg n="൫"> ചെയ്യുന്ന കാലം വരും✱ എന്നാൽ നീ സകല കാൎയ്യങ്ങളിലും ജാ
ഗരണത്തൊടിരിക്ക കഷ്ടങ്ങളെ അനുഭവിക്ക എവൻഗെലിസ്ഥ
ന്റെ പ്രവൃത്തിയെ ചെയ്ക നിന്റെ ശുശ്രൂഷയെ തികച്ചു നട</lg><lg n="൬">ത്തുക✱ എന്തുകൊണ്ടെന്നാൽ ഇപ്പൊൾ ഞാൻ ബലിയായി നൽ
കപ്പെടുവാൻ ഒരുങ്ങിയിരിക്കുന്നു എന്റെ നിൎയ്യാണ കാലവും സ</lg><lg n="൭">മീപിച്ചിരിക്കുന്നു✱ ഞാൻ നല്ല പൊരിനെ പൊരുതി എന്റെ</lg><lg n="൮"> ഓട്ടത്തെ അവസാനിപ്പിച്ചു വിശ്വാസത്തെ കാത്തു✱ ഇനി നീ
തിയുടെ ഒരു കിരീടം എനിക്കായിട്ട വെക്കപ്പെട്ടിരിക്കുന്നു ആ
യതിനെ നീതിയുള്ള ന്യായാധിപതിയായ കൎത്താവ ആ ദിവസ
ത്തിങ്കൽ എനിക്ക തരും എന്നാൽ എനിക്ക മാത്രമല്ല അവന്റെ</lg><lg n="൯"> പ്രത്യക്ഷതയെ ഇച്ശിക്കുന്നവൎക്ക എല്ലാവൎക്കും കൂടെ (ഉണ്ട)✱ വെ</lg><lg n="൧൦">ഗത്തിൽ എന്റെ അടുക്കൽ വരുവാൻ ജാഗ്രതയായിരിക്ക✱ എ
ന്തുകൊണ്ടെന്നാൽ ദെമാസ ഇപ്പൊളുള്ള ൟ ലൊകത്തെ സ്നെഹി
ച്ചിട്ട എന്നെ വിട്ടൊഴിഞ്ഞ തെസ്സലൊനിക്കയിലെക്ക പുറപ്പെട്ടു
പൊയി ക്രെസ്കെസ ഗലാത്തിയായ്ക്കും തീത്തൂസ ദൽമാത്തിയാ</lg><lg n="൧൧">യ്ക്കും (പൊയി)✱ ലൂക്കൊസ മാത്രം എന്നൊടു കൂടിയുണ്ട മൎക്കൊ
സിനെ നിന്നൊടു കൂടത്തന്നെ കൂട്ടി കൊണ്ടുവരിക എന്തുകൊണ്ടെ
ന്നാൽ എനിക്ക അവൻ ദൈവശുശ്രൂഷയ്ക്കായിട്ട പ്രയൊജനക്കാ</lg><lg n="൧൨">രനാകുന്നു✱ തിക്കിക്കുസിനെയും ഞാൻ എഫെസുസിന്ന അയ</lg><lg n="൧൩">ച്ചിരിക്കുന്നു✱ ഞാൻ ത്രൊവാസിൽ കർപ്പുസിന്റെ പക്കൽ വെ
ച്ചിട്ടു പൊന്ന മെൽകുപ്പായത്തെയും പുസ്തകങ്ങളെയും വിശെ
ഷാൽ തൊൽകടലാസുകളെയും നീ വരുമ്പൊൾ (നിന്നൊടുകൂട)</lg><lg n="൧൪"> കൊണ്ടുവരിക✱ കന്നാനായ അലക്സന്തർ എനിക്ക വളരെ ദൊ
ഷം ചെയ്തു കൎത്താവ അവന്റെ ക്രിയകൾക്ക തക്കവണ്ണം അവന്ന</lg><lg n="൧൫"> പകരം ചെയ്യുമാറാകട്ടെ✱ നീയും ആയവനെ സൂക്ഷിച്ചിരിക്ക എ
ന്തുകൊണ്ടെന്നാൽ അവൻ നമ്മുടെ വചനങ്ങൾക്ക എറ്റവും വി</lg><lg n="൧൬">രൊധമായി നിന്നിട്ടുണ്ട✱ എന്റെ ഒന്നാമത്തെ പ്രത്യുത്തരത്തി
ങ്കൽ ഒരുത്തനും എന്നൊടു കൂടി നിന്നിട്ടില്ല എല്ലാവരും എന്നെ
പ്രത്യെകം വിട്ടും കളഞ്ഞു ആയത അവൎക്ക കണക്കിടപ്പെടാതെ
ഇരിക്കെണം (എന്ന ഞാൻ ദൈവത്തൊട അപെക്ഷിക്കുന്നു)✱</lg><lg n="൧൯"> എന്നാലും പ്രസംഗം എന്നാൽ പരിപൂൎണ്ണമായി അറിയിക്കപ്പെടെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/533&oldid=177437" എന്ന താളിൽനിന്ന് ശേഖരിച്ചത്