താൾ:GaXXXIV1.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൧൮. അ. ൧൩൫

<lg n="">രിചയമുള്ളവനായ ആ മറ്റെ ശിഷ്യൻ പുറത്ത ചെന്ന വാ
തിൽ കാവല്ക്കാരത്തിയായ ദാസിയൊടു പറഞ്ഞ പത്രൊസിനെ അ</lg><lg n="൧൭">കത്ത കൂട്ടി കൊണ്ടുവരികയും ചെയ്തു✱ അപ്പൊൾ വാതിൽ കാവല്ക്കാ
രത്തിയായ ദാസി ശിമൊനൊടു പറയുന്നു നീയും ൟ മനുഷ്യന്റെ
ശിഷ്യന്മാരിൽ ഒരുത്തനല്ലയൊ അവൻ ഞാനല്ല എന്ന പറയു</lg><lg n="൧൮">ന്നു✱ വിശെഷിച്ചും കളിരായിരുന്നതുകൊണ്ട ദാസന്മാരും ഉദ്യൊ
ഗസ്ഥന്മാരും തീയുണ്ടാക്കീട്ട തീ കാഞ്ഞുകൊണ്ട നിന്നിരുന്നു പ
ത്രൊസും അവരൊടു കൂട തീ കാഞ്ഞുകൊണ്ട നിന്നിരുന്നു✱</lg>

<lg n="൧൯">അപ്പൊൾ പ്രധാനാചാൎയ്യൻ യെശുവിനൊട അവന്റെ ശിഷ്യ</lg><lg n="൨൦">മാരെ കുറിച്ചും അവന്റെ ഉപദെശത്തെ കുറിച്ചും ചൊദിച്ചു✱ യെ
ശു അവനൊട ഉത്തരമായിട്ട പറഞ്ഞു ഞാൻ സ്പഷ്ടമായിട്ട ലൊ
കത്തൊട പറഞ്ഞു ഞാൻ യഹൂദന്മാർ വന്ന കൂടുന്ന സഭയിലും
ദെവാലയത്തിലും എല്ലായ്പൊഴും ഉപദെശിച്ചു ഞാൻ രഹസ്യ</lg><lg n="൨൪">ത്തിൽ ഒരു കാൎയ്യത്തെയും പറഞ്ഞിട്ടില്ല✱ നീ എന്നൊട എന്തി
ന ചൊദിക്കുന്നു എങ്കൽനിന്ന കെട്ടിട്ടുള്ളവരൊട ഞാൻ എന്ത പ
റഞ്ഞു എന്ന അവരൊട ചൊദിക്ക കണ്ടാലും ഞാൻ പറഞ്ഞിട്ടുള്ള</lg><lg n="൨൨"> കാൎയ്യങ്ങളെ അവർ അറിയുന്നു✱ എന്നാറെ അവൻ ഇപ്രകാരം പ
റഞ്ഞതിന്റെ ശെഷം ഉദ്യൊഗസ്ഥന്മാരിൽ വെച്ച അരികെ നില്ക്കു
ന്ന ഒരുത്തൻ നീ ഇപ്രകാരം പ്രധാനാചാൎയ്യനൊട ഉത്തരം പറയു
ന്നുവൊ എന്ന പറഞ്ഞ യെശുവിനെ കൈ കൊണ്ട അടിച്ചു✱ യെ</lg><lg n="൨൩">ശു അവനൊട ഉത്തരമായിട്ട പറഞ്ഞു ഞാൻ ദൊഷമായിട്ട പ
റഞ്ഞു എങ്കിൽ ദൊഷത്തെകുറിച്ച സാക്ഷിപ്പെടുത്തുക നല്ലവണ്ണം</lg><lg n="൨൪"> അത്രെഎന്നുവരികിൽ നീ എന്തിന എന്നെ അടിക്കുന്നു✱ എന്നാൽ
അന്നാസ അവനെ ബന്ധിക്കപ്പെട്ടവനായി പ്രധാനാചാൎയ്യനായ ക</lg><lg n="൨൫">യ്യാഫായുടെ അടുക്കൽ അയച്ചിരുന്നു✱ എന്നാറെ ശിമൊൻ
പത്രൊസ തീ കാഞ്ഞുകൊണ്ട നിന്നിരുന്നു അതുകൊണ്ട അവർ
അവനൊട നീയും അവന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയൊ എ</lg><lg n="൨൬">ന്ന പറഞ്ഞു അവൻ നിഷെധിച്ച ഞാനല്ല എന്ന പറഞ്ഞു✱ പ്ര
ധാനാചാൎയ്യന്റെ ഭൃത്യന്മാരിൽ പത്രോസ ചെവിയെ വെട്ടികളഞ്ഞ
വന്റെ ചാൎച്ചക്കാരനായ ഒരുത്തൻ ഞാൻ തൊട്ടത്തിൽ നിന്നെ അ</lg><lg n="൨൭">വനൊട കൂട കണ്ടില്ലയൊ എന്ന പറഞ്ഞു✱ അപ്പൊൾ പത്രൊ
സ പിന്നെയും നിഷെധിച്ചു ഉടനെ പൂവൻ കൊഴി കൂകുകയും
ചെയ്തു✱</lg>

<lg n="൨൮">പിന്നെ അവൻ യെശുവിനെ കയ്യാഫായുടെ അടുക്കൽനിന്ന
ന്യായസ്ഥലത്തെക്ക കൂട്ടികൊണ്ടു പൊയി അപ്പൊ ഉഷഃ കാല
മായിരുന്നു വിശെഷിച്ച അവർ പെസഹായെ ഭക്ഷിപ്പാനായിട്ട
തങ്ങൾ അശുദ്ധപ്പെടാതെ ഇരിക്കെണ്ടുന്നതിന്ന ന്യായ സ്ഥലത്തിലെ</lg><lg n="൨൯">ക്ക ചെന്നില്ല✱ അപ്പൊൾ പീലാത്തൊസ അവരുടെ അടുക്കൽ
പുറത്തു വന്ന നിങ്ങൾ ൟ മനുഷ്യന്റെ നെരെ എന്തൊരു കു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/287&oldid=177191" എന്ന താളിൽനിന്ന് ശേഖരിച്ചത്