താൾ:GaXXXIV1.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪ യൊഹന്നാൻ ൧൩. അ

<lg n="">ഞ്ഞു ഞാൻ അപ്പഖണ്ഡത്തെ മുക്കി ആൎക്ക കൊടുക്കുമൊ അവൻ
തന്നെ ആകുന്നു അവൻ ഖണ്ഡത്തെ മുക്കിയതിന്റെ ശെഷം ശി
മൊന്റെ പുത്രനായ യെഹൂദാഇസ്കറിയൊത്തായ്ക്ക കൊടുത്തു✱</lg><lg n="൨൭"> എന്നാൽ ഖണ്ഡത്തിന്റെ ശെഷം സാത്താൻ അവങ്കലെക്ക പ്ര
വെശിച്ചു അപ്പൊൾ യെശു അവനൊട പറഞ്ഞു നീ ചെയ്യുന്നതി</lg><lg n="൨൮">നെ ശീഘ്രമായിട്ട ചെയ്ക✱ എന്നാൽ ഇതിനെ അവൻ അവനൊ
ട എന്തിനായിട്ട പറഞ്ഞു എന്ന മെശയിൽ ഇരുന്നവരിൽ ഒരു</lg><lg n="൨൯">ത്തനും അറിഞ്ഞില്ല✱ എന്തുകൊണ്ടെന്നാൽ ചിലർ യെഹൂദായ്ക്ക
മടിശ്ശീലയുണ്ടാകകൊണ്ട യെശു അവനൊട പെരുനാളിന്ന നമുക്ക
ആവശ്യമായിട്ടുള്ള വസ്തുക്കളെ കൊള്ളുക എന്നൊ ദരിദ്രന്മാൎക്ക</lg><lg n="൩൦"> എതാനും കൊടുക്കെണം എന്നൊ പറഞ്ഞു എന്ന നിരൂപിച്ചു✱ അ
പ്പൊൾ അവൻ ഖണ്ഡത്തെ വാങ്ങി ഉടനെ പുറപ്പെട്ടുപോയി അ
പ്പൊൾ രാത്രിയായിരുന്നു✱</lg>

<lg n="൩൧">അതുകൊണ്ട അവൻ പുറപ്പെട്ടുപോയതിന്റെ ശെഷം യെശു
പറഞ്ഞു ഇപ്പൊൾ മനുഷ്യന്റെ പുത്രൻ മഹത്വപ്പെട്ടിരിക്കുന്നു</lg><lg n="൩൨"> ദൈവവും അവങ്കൽ മഹത്വപ്പെട്ടിരിക്കുന്നു✱ ദൈവം അവങ്കൽ മ
ഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തങ്കൽതന്നെ മഹ
ത്വപ്പെടുത്തുകയും ശീഘ്രമായിട്ട അവനെ മഹത്വപ്പെടുത്തുകയും</lg><lg n="൩൩"> ചെയ്യും✱ പൈതങ്ങളെ ഇനി കുറഞ്ഞൊരു കാലം ഞാൻ നിങ്ങ
ളൊടു കൂട ഇരിക്കുന്നു നിങ്ങൾ എന്നെ അന്വെഷിക്കും ഞാൻ പൊ
കുന്നെടത്തെക്ക നിങ്ങൾക്ക വരുവാൻ കഴികയില്ലെന്ന ഞാൻ
യെഹൂദന്മാരൊടു പറഞ്ഞപ്രകാരം തന്നെ ഇപ്പൊൾ നിങ്ങളൊടും</lg><lg n="൩൪"> പറയുന്നു✱ നിങ്ങൾ തമ്മിൽ തമ്മിൽ സ്നെഹിക്കെണമെന്നുള്ള ഒരു
പുതിയ കല്പനയെ നിങ്ങൾക്ക തരുന്നു ഞാൻ നിങ്ങളെ സ്നെഹിച്ച
തുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നെഹിക്കെണമെന്നാകുന്നു✱</lg><lg n="൩൫"> നിങ്ങൾക്ക തമ്മിൽ തമ്മിൽ സ്നെഹമുണ്ടെങ്കിൽ ഇതിനാൽ എല്ലാവ</lg><lg n="൩൬">രും നിങ്ങൾ എന്റെ ശിഷ്യന്മാരാകുന്നു എന്ന അറിയും✱ ശി
മൊൻ പത്രൊസ അവനൊടു പറഞ്ഞു കൎത്താവെ നീ എവിടെക്ക
പൊകുന്നു യെശു അവനൊട ഉത്തരമായിട്ട പറഞ്ഞു ഞാൻ പൊ
കുന്നെടത്തെക്ക നിനക്ക ഇപ്പൊൾ എന്റെ പിന്നാലെ വരുവാൻ ക</lg><lg n="൩൭">ഴികയില്ല പിന്നെ നീ എന്റെ പിന്നാലെ വരും താനും✱ പത്രൊ
സ അവനൊട പറഞ്ഞു കൎത്താവെ എനിക്ക ഇപ്പൊൾ നിന്റെ പി
ന്നാലെ വരുവാൻ കഴിയാതിരിപ്പാൻ എന്ത ഞാൻ നിനക്കു വെ</lg><lg n="൩൮">ണ്ടി എന്റെ ജീവനെ വെച്ചു കളയും✱ യെശു അവനൊട ഉത്ത
രമായിട്ട പറഞ്ഞു നീ എനിക്കു വെൺറ്റി നിന്റെ ജീവനെ വെ
ച്ചുകളയുമൊ ഞാൻ സത്യമായിട്ട സത്യമായിട്ട നിന്നൊട പറയു
ന്നു നീ എന്നെ മൂന്നു പ്രാവശ്യം നിഷെധിച്ച പറയുവൊളത്തിന്ന
പൂവൻകോഴി കൂകുകയില്ല✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/276&oldid=177180" എന്ന താളിൽനിന്ന് ശേഖരിച്ചത്