താൾ:GaXXXIV1.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦ യൊഹന്നാൻ ൯. അ.

<lg n="൪">അത്രെ ആകുന്നത✱ പകൽ ഉള്ളപ്പൊൾ ഞാൻ എന്നെ അയച്ചവ
ന്റെ ക്രിയകളെ പ്രവൃത്തിക്കെണ്ടുന്നതാകുന്നു രാവ വരുന്നു അ</lg><lg n="൫">പ്പൊൾ ഒരുത്തന്നും പ്രവൃത്തിപ്പാൻ കഴികയില്ല✱ ഞാൻ ലൊക</lg><lg n="൬">ത്തിലുള്ളപ്പൊൾ ഞാൻ ലൊകത്തിന്റെ പ്രകാശമാകുന്നു✱ ഇ
പ്രകാരം പറഞ്ഞിട്ട അവൻ നിലത്തിങ്കൽ തുപ്പി തുപ്പൽകൊണ്ട</lg><lg n="൭"> ചെറുണ്ടാക്കി ചെറുകൊണ്ട കുരുടന്റെ കണ്ണുകളിൽ എഴുതി✱ പി
ന്നെ അവനൊടു പറഞ്ഞു നീ പൊയി (അയക്കപ്പെട്ടവനെന്ന അൎത്ഥ
മുള്ള) ശീലൊഹാമെന്ന കുളത്തിൽ കഴുകുക അതുകൊണ്ട അവൻ</lg><lg n="൮"> പൊയി കഴകി ദഷ്ടിയെ പ്രാപിച്ചവനായി വരികയും ചെയ്തു✱ ആക
യാൽ അയാല്ക്കാരും അവൻ കുരുടനായിരുന്നു എന്ന മുമ്പെ അ
വനെ കണ്ടിട്ടുള്ളവരും ഇവൻ ഇരുന്നിട്ട ഭിക്ഷ യാചിച്ചവനല്ലയൊ</lg><lg n="൯"> എന്ന പറഞ്ഞു✱ ചിലർ ഇവൻ അവൻ തന്നെ ആകുന്നു എ
ന്ന പറഞ്ഞു എന്നാൽ മറ്റു ചിലർ അവനൊടു സദൃശനാകുന്നു
എന്ന പറഞ്ഞു എന്നാൽ അവൻ പറഞ്ഞു ഞാൻ തന്നെ അവൻ</lg><lg n="൧൦"> ആകുന്നു✱ ഇതുകൊണ്ട അവർ അവനൊടു പറഞ്ഞു നിന്റെ ക</lg><lg n="൧൧"> ണ്ണുകൾ എങ്ങിനെ തുറക്കപ്പെട്ടു✱ അവൻ ഉത്തരമായിട്ട പറഞ്ഞു
യെശുവെന്ന പെരുള്ള ഒരു മനുഷ്യൻ ചെറുണ്ടാക്കി എന്റെകണ്ണുക
ളിൽ എഴുതി എന്നൊടു നീ പൊയി ശീലൊഹാമെന്ന കുളത്തിൽ ക
ഴുകുക എന്ന പറഞ്ഞു ഞാൻ പൊയി കഴുകി ദൃഷ്ടിയെ പ്രാപിക്കയും</lg><lg n="൧൨"> ചെയ്തു✱ അപ്പൊൾ അവർ അവനൊട അവൻ എവിടെയാകുന്നു</lg><lg n="൧൩"> എന്ന പറഞ്ഞു ഞാൻ അറിയുന്നില്ല എന്ന അവൻ പറഞ്ഞു✱ അ
വർ മുമ്പെ കുരുടനായിരുന്നവനെ പറിശന്മാരുടെ അടുക്കൽ</lg><lg n="൧൪"> കൊണ്ടുവന്നു✱ വിശെഷിച്ച യെശു ചെറുണ്ടാക്കി അവന്റെ കണ്ണു</lg><lg n="൧൫">കളെ തുറന്നപ്പൊൾ ശാബതദിവസമായിരുന്നു✱ അതുകൊണ്ട പി
ന്നെ പറിശന്മാരും അവൻ എങ്ങിനെ ദൃഷ്ടിയെ പ്രാപിച്ചു എന്ന
അവനൊടു ചൊദിച്ചു അവൻ അവരൊടു പറഞ്ഞു അവൻ ചെ
റിനെ എന്റെ കണ്ണുകളിൽ വെച്ചു ഞാനും കഴുകി കാണുകയും</lg><lg n="൧൬"> ചെയ്യുന്നു✱ അപ്പൊൾ പറിശന്മാരിൽ ചിലർ പറഞ്ഞു ൟ മനുഷ്യൻ
ദൈവത്തിങ്കൽനിന്നല്ല അത എന്തുകൊണ്ടെന്നാൽ അവൻ ശാബ
ത ദിവസത്തെ പ്രമാണിക്കുന്നില്ല മറ്റു ചിലർ പറഞ്ഞു പാപിയാ
യൊരു മനുഷ്യന ഇപ്രകാരമുള്ള അതിശയങ്ങളെ ചെയ്വാൻ എങ്ങി</lg><lg n="൧൭">നെ കഴിയും അവരിൽ ഒരു ഭിന്നത ഉണ്ടാകയും ചെയ്തു✱ അവർ
പിന്നെയും കുരുടനൊടു പറയുന്നു നിന്റെ കണ്ണുകളെ തുറന്നതു
കൊണ്ട നീ അവനെ കുറിച്ച എന്ത പറയുന്നു അവൻ ഒരു ദീൎഘദ</lg><lg n="൧൮">ൎശിയാകുന്നു എന്ന അവൻ പറഞ്ഞു✱ എന്നാൽ യെഹൂദന്മാർ അ
വൻ കുരുടനായിരുന്നു എന്നും ദൃഷ്ടിയെ പ്രാപിച്ചു എന്നും തങ്ങൾ
ദൃഷ്ടിയെ പ്രാപിച്ചവന്റെ മാതാപിതാക്കന്മാരെ വിളിക്കുവൊള</lg><lg n="൧൯">ത്തിന്ന അവനെ കുറിച്ച വിശ്വസിച്ചില്ല✱ വിശെഷിച്ച അവർ അ
വരൊടെ ചൊദിച്ചു കുരുടനായി ജനിച്ചു എന്ന നിങ്ങൾ പറയുന്നവൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/262&oldid=177166" എന്ന താളിൽനിന്ന് ശേഖരിച്ചത്