താൾ:GaXXXIV1.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൯. അ. ൧൦൯

<lg n="൫൨">ന്നന്നെക്കും മരണത്തെ കാണുകയില്ല✱ അപ്പൊൾ യെഹൂദന്മാർ
അവനൊടു പറഞ്ഞു നിനക്ക ഒരു പിശാചുണ്ട എന്ന ഇപ്പൊൾ ഞ
ങ്ങൾ അറിയുന്നു അബ്രഹാമും ദീൎഘദൎശിമാരും മരിച്ചു നീ ഒരു
ത്തൻ എന്റെ വചനത്തെ കൈക്കൊണ്ടാൽ അവൻ എന്നന്നെ</lg><lg n="൫൩">ക്കും മരണത്തെ ആസ്വദിക്കയില്ലെന്ന പറകയും ചെയ്യുന്നു✱ മരി
ച്ചു പൊയവനായി ഞങ്ങളുടെ പിതാവായ അബ്രഹാമിനെക്കാൻ നീ
ശ്രെഷ്ഠനാകുന്നുവൊ ദീൎഘദൎശിമാരും മരിച്ചു നിന്നെ നീ ആരാക്കിതീ</lg><lg n="൫൪">ൎക്കുന്നു✱ യെശു ഉത്തരമായിട്ട പറഞ്ഞു എന്നെ തന്നെ ഞാൻ മ
ഹത്വപ്പെടുത്തുന്നു എങ്കിൽ എന്റെ മഹത്വം എതുമില്ല എന്ന മ
ഹത്വപ്പെടുത്തുന്നവൻ എന്റെ പിതാവാകുന്നു അവൻ നിങ്ങളുടെ</lg><lg n="൫൫"> ദൈവമാകുന്നു എന്ന അവനെ കുറിച്ച നിങ്ങൾ പറയുന്നുവല്ലൊ✱
എങ്കിലും നിങ്ങൾ അവനെ അറിഞ്ഞിട്ടില്ല ഞാൻ അവനെ അറിയു
ന്നു താനും വിശെഷിച്ചും ഞാൻ അവനെ അറിയുന്നില്ല എന്ന പറ
ഞ്ഞാൽ ഞാൻ നിങ്ങളെ പൊലെ ഒരു അസത്യവാദിയാകും എ
ങ്കിലൊ ഞാൻ അവനെ അറികയും അവന്റെ വചനത്തെ പ്രമാ</lg><lg n="൫൬">ണിക്കയും ചെയ്യുന്നു✱ നിങ്ങളുടെ പിതാവായ അബ്രഹാം എന്റെ
ദിവസത്തെ കാണ്മാനായിട്ട സന്തൊഷിച്ചു അവൻ കാണുകയും ആ</lg><lg n="൫൭">നന്ദിക്കയും ചെയ്തു✱ അപ്പൊൾ യെഹൂദന്മാർ അവനൊട പറ
ഞ്ഞു നിനക്ക ഇനിയും അമ്പതവയസ്സായിട്ടില്ല അബ്രഹാമിനെയും</lg><lg n="൫൮"> കണ്ടിട്ടുണ്ടൊ✱ യെശു അവരൊട പറഞ്ഞു ഞാൻ സത്യമായിട്ട സ
ത്യമായിട്ട നിങ്ങളൊട പറയുന്നു അബ്രഹാം ഉണ്ടായതിന്ന മുമ്പെ</lg><lg n="൫൯"> ഞാനുണ്ട✱ അപ്പൊൾ അവർ അവങ്കൽ എറിവാൻ കല്ലുകളെ എ
ടുത്തു എന്നാൽ യെശു മറഞ്ഞ ദൈവാലയത്തിൽനിന്ന പുറപ്പെ
ട്ടു പൊയി അവരുടെ മദ്ധ്യത്തിൽ കൂടി പൊയി ഇപ്രകാരം കട
ന്നുപൊകയും ചെയ്തു✱</lg>

൯ അദ്ധ്യായം

൧ ദൃഷ്ടിഹീനനായി ജനിച്ചവൻ ദൃഷ്ടിയെ പ്രാപിക്കുന്നത.— ൧൩
അവൻ പറിശന്മാരുടെ അടുക്കലെക്ക കൊണ്ടുപോകപ്പെടുന്ന
ത.— ൩൪ അവർ അവനെ ഭ്രഷ്ടനാക്കിക്കളയുന്നത.— ൩൫ ക്രി
സ്തു അവനെ സ്വീകരിക്കയും അവൻ ക്രിസ്തുവിനെ അനുസരിച്ച
പറകയും ചെയ്യുന്നത.

<lg n="">വിശെഷിച്ച അവൻ കടന്ന പൊകുമ്പൊൾ ജനനം മുതൽ കു</lg><lg n="൨">രുടനായിട്ടൊരു മനുഷ്യനെ കണ്ടു✱ അവന്റെ ശിഷ്യന്മാർ അ
വനൊട ചൊദിച്ചു പറഞ്ഞു ഗുരൊ ഇവൻ കുരുടനായി ജനിപ്പാ
നായിട്ട ആര പാപം ചെയ്തു ഇവനൊ ഇവന്റെ മാതാപിതാക്കന്മാ</lg><lg n="൩">രൊ✱ യെശു ഉത്തരമായിട്ട പറഞ്ഞു അത ഇവൻ എങ്കിലും ഇവ
ന്റെ മാതാപിതാക്കന്മാർ എങ്കിലും പാപം ചെയ്തതല്ല ദൈവത്തി
ന്റെ ക്രിയകൾ അവങ്കൽ പ്രസിദ്ധമായി തിരെണ്ടുന്നതിന്നായിട്ട</lg>


O 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/261&oldid=177165" എന്ന താളിൽനിന്ന് ശേഖരിച്ചത്