താൾ:GaXXXIV1.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪ ലൂക്കൊസ ൧൯ അ

<lg n="൧൯">ലിനെ സമ്പാദിച്ചു എന്ന പറഞ്ഞു✱ എന്നാറെ അവൻ അവനൊ</lg><lg n="൨൦">ടും പറഞ്ഞു നീയും അഞ്ച നഗരങ്ങൾക്ക മെലായി ഇരിക്ക✱ പിന്നെ
യും മറ്റൊരുത്തൻ വന്ന കൎത്താവെ നിന്റെ റാത്തൽ ഇതാ</lg><lg n="൨൧"> അതിനെ ഞാൻ ഒരു ശീലയിൽ വെച്ചുകൊണ്ടിരുന്നു✱ എന്തെ
ന്നാൽ നീ ഒരു കഠിന മനുഷ്യനാകകൊണ്ട ഞാൻ നിന്നെ ഭയ
പ്പെട്ടിരുന്നു നീ വെക്കാത്തതിനെ എടുക്കയും വിതെക്കാത്തതിനെ</lg><lg n="൨൨"> കൊയ്ക യും ചെയ്യുന്നു എന്ന പറഞ്ഞു✱ എന്നാറെ അവൻ അവ
നൊട പറഞ്ഞു ദുഷ്ട ഭൃത്യ ഞാൻ നിന്റെ വായിൽനിന്ന തന്നെ
നിന്നെ ന്യായം വിധിക്കും ഞാൻ വെക്കാത്തതിനെ എടുക്കുന്ന
വനായും വിതെക്കാത്തതിനെ കൊയ്യുന്നവനായുമുള്ളാരു കഠിന</lg><lg n="൨൩"> മനുഷ്യനാകുന്നു എന്ന നീ അറിഞ്ഞിരുന്നുവല്ലൊ✱ പിന്നെ എ
ന്തുകൊണ്ട നീ എന്റെ ദ്രവ്യത്തെ പൊൻവാണിഭ സ്ഥലത്തിൽ
കൊടുത്തില്ല പിന്നെ ഞാൻ വന്ന അതിനെ പലിശയൊടും കൂടെ</lg><lg n="൨൪"> വാങ്ങാമായിരുന്നുവല്ലാ✱ പിന്നെ അവൻ അരികെ നിന്നവരൊ
ട പറഞ്ഞു റാത്തലിനെ അവങ്കൽനിന്ന വാങ്ങി പത്ത റാത്തെലുള്ള</lg><lg n="൨൫"> വന്ന കൊടുത്തുകൊൾവിൻ✱ (എന്നാറെ അവൻ അവനൊട പ</lg><lg n="൨൬">റഞ്ഞു കൎത്താവെ അവന്ന പത്ത റാത്തലുണ്ടല്ലൊ✱) എന്തുകൊ
ണ്ടെന്നാൽ ഉള്ളവന്ന എല്ലാവന്നും കൊടുക്കപ്പെടുമെന്നും ഇല്ലാത്ത
വങ്കൽനിന്നൊ അവന്നുള്ളതും അവങ്കൽനിന്ന അപഹരിക്കപ്പെടു</lg><lg n="൨൭">മെന്നും ഞാൻ നിങ്ങളൊട പറയുന്നു✱ എങ്കിലും ഞാൻ തങ്ങളുടെ
മീതെ രാജാവായിരിപ്പാൻ മനസ്സില്ലാത്ത ആ എന്റെ ശത്രുക്കളെ
ഇവിടെ കൊണ്ടുവന്ന എന്റെ മുമ്പാകെ വധിച്ചകളവിൻ✱</lg>

<lg n="൨൮"> അവൻ ഇപ്രകാരം പറഞ്ഞതിന്റെ ശെഷം യെറുശലമിലെക്ക</lg><lg n="൨൯"> കയറിക്കൊണ്ട മുമ്പെ നടന്നു✱ പിന്നെ ഉണ്ടായത എന്തെന്നാൽ
അവൻ ഒലിവു മല എന്ന പെരുള്ള പൎവതത്തിന്റെ അരികെ
ബെതപ്പാഗെക്കും ബെതാനിയായിക്കും സമീപിച്ചപ്പൊൾ അവൻ ത</lg><lg n="൩൦">ന്റെ ശിഷ്യന്മാരിൽ രണ്ടാളിനെ അയച്ച പറഞ്ഞു✱ നെരെ ഇരി
ക്കുന്ന ഗ്രാമത്തിലെക്ക പൊകുവിൻ അതിലെക്ക പ്രവെശിക്കുമ്പൊ
ൾ നിങ്ങൾ മനുഷ്യരിൽ ഒരുത്തനും ഒരുനാളും കെറിട്ടില്ലാത്ത ഒ
രു കഴുതക്കുട്ടി കെട്ടിയിരിക്കുന്നതിനെ കാണും അവനെ അഴിച്ച</lg><lg n="൩൧"> കൊണ്ടുവരുവിൻ✱ പിന്നെ നിങ്ങൾ എന്തുകൊണ്ട അവനെ അഴി
ക്കുന്നു എന്ന യാതൊരുത്തനും നിങ്ങളൊട ചൊദിച്ചാൽ കൎത്താവി
ന്ന അവനെ കൊണ്ട ആവശ്യമുണ്ടാകകൊണ്ട എന്നുള്ള പ്രകാരം അ</lg><lg n="൩൨">വനൊട പറയണം✱ എന്നാറെ അയക്കപ്പെട്ടവർ പൊയി അവ</lg><lg n="൩൩">ൻ തങ്ങളൊട പറഞ്ഞ പ്രകാരം തന്നെ കണ്ടു✱ അവർ ആ കഴുത
ക്കുട്ടിയെ അഴിക്കുമ്പൊൾ അവന്റെ ഉടയക്കാർ അവരൊട പ</lg><lg n="൩൪">റഞ്ഞു നിങ്ങൾ എന്തിന്ന കഴുതക്കുട്ടിയെ അഴിക്കുന്നു✱ എന്നാറെ</lg><lg n="൩൫"> അവർ പറഞ്ഞു കൎത്താവിന്ന അവനെ കൊണ്ട ആവശ്യമുണ്ട✱ പി
ന്നെ അവർ അവനെ യെശുവിന്റെ അടുക്കൽ കൊണ്ടുവന്നു ത</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/214&oldid=177118" എന്ന താളിൽനിന്ന് ശേഖരിച്ചത്