താൾ:GaXXXIV1.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൮ അ ൨൭

<lg n="">വത്തിന്റെ രാജ്യത്തിന്റെ രഹസ്യങ്ങളെ അറിവാനായിട്ട നിങ്ങ
ൾക്ക നൽകപ്പെട്ടതാകുന്നു ശെഷമുള്ളവൎക്ക അവർ കണ്ടും കാണാ
തെയും കെട്ടും തിരിച്ചറിയാതെയും ഇരിപ്പാൻ ഉപമകളായിട്ടത്രെ </lg><lg n="൧൧">✱ എന്നാൽ ഉപമ ഇതാകുന്നു വിത്ത ദൈവത്തിന്റെ വചന</lg><lg n="൧൨">മാകുന്നു✱ വഴി അരികെയുള്ളവർ കെൾക്കുന്നവരാകുന്നു പിന്നെ
അവർ വിശ്വസിച്ചരക്ഷിക്കപ്പെടാതെ ഇരിപ്പാനായിട്ട പിശാച വ
ന്ന വചനത്ത അവരുടെ ഹൃദയത്തിങ്കൽനിന്ന അപഹരിക്കു</lg><lg n="൧൩">ന്നു✱ പിന്നെ പാറമെലുള്ളവർ തങ്ങൾ കെൾക്കുമ്പൊൾ സന്തൊ
ഷത്തൊടെ വചനത്തെ പരിഗ്രഹിക്കുന്നവരാകുന്നു എന്നാൽ
ഇവൎക്ക വെരില്ലാതെ കുറയക്കാലത്തെക്ക വിശ്വസി ക്കയും പരീക്ഷ</lg><lg n="൧൪"> സമയത്ത പിൻ വാങ്ങുകയും ചെയ്യുന്നവരാകുന്നു✱ പിന്നെ മുളളുക
ളുടെ ഇടയിൽ വീണത തങ്ങൾ കെട്ടതിന്റെ ശെഷം പുറപ്പെട്ട
ചെന്ന വിചാരങ്ങങ്ങളാലും സമ്പത്തുകളാലും ൟ ജന്മത്തെ കൌതുക
ങ്ങളാലും ഞെരുക്കപ്പെടുകയും പൂൎണ്ണ ഫലംത്തെ തരാതെ ഇരിക്കയും</lg><lg n="൧൫"> ചെയ്യുന്നവരാകുന്നു✱ പിന്നെ നല്ലനിലത്തിലുള്ളത തങ്ങൾ വചന
ത്തെ കെട്ടിട്ട ഉത്തമമായും നന്മയായുമുള്ള ഹൃദയത്തിൽ രക്ഷി
ക്കയും ക്ഷമയൊടെ ഫലത്തെ തരികയും ചെയ്യുന്നവരാകുന്നു✱</lg>

<lg n="൧൬"> പിന്നെ ഒരുത്തനും ഒരു വിളക്കനെ കൊളുത്തീട്ട അതിനെ ഒ
രു പാത്രം കൊണ്ട മറെക്ക എങ്കിലും ഒരു കട്ടിൻ കീഴിൽ വെക്ക
എങ്കിലും ചെയ്യുന്നില്ല അകത്ത കടക്കുന്നവർ വെളിച്ചത്തെ കാ
ണെണ്ടുന്നതിന്നായിട്ട ഒരു വിളക്കു തണ്ടിന്മെൽ അത്രെ വെക്കുന്ന</lg><lg n="൧൭">ത✱ എന്തുകൊണ്ടെന്നാൽ പ്രസിദ്ധമാക്കപ്പെടാതെ രഹസ്യമായുള്ള
ത ഒന്നുമില്ല അറിയപ്പെടുകയും പ്രത്യക്ഷത്തിൽ വരികയും ചെ</lg><lg n="൧൮">യ്യ തെ ഗുപ്തമായുള്ളതുമില്ല✱ അതുകൊണ്ട നിങ്ങൾ എങ്ങിനെ കെ
ൾക്കുന്നു എന്ന സൂക്ഷിപ്പിൻ എന്തുകൊണ്ടെന്നാൽ ആൎക്ക എങ്കി
ലും ഉണ്ടൊ അവന്ന കൊടുക്കപ്പെടും ആൎക്ക എങ്കിലും ഇല്ലയൊ ത
നിക്ക ഉണ്ടെന്ന അവന്ന തൊന്നുന്നതും കൂടി അവങ്കൽനിന്ന അപ
ഹരിക്കപ്പെടും</lg>

<lg n="൧൯"> പിന്നെ അവന്റെ മാതാവും സഹൊദരന്മാരും അവന്റെ അ
രികത്ത വന്നു എന്നാറെ പുരുഷാരത്തിന്റെ നിമിത്തമായിട്ട അ</lg><lg n="൨൦">വങ്കലെക്ക അടുപ്പാൻ കഴിഞ്ഞില്ല✱ അപ്പൊൾ നിന്റെ മാതാവും
നിന്റെ സഹൊദരന്മാരും നിന്നെ കാണ്മാൻ ആഗ്രഹിച്ചിട്ട പുറത്ത
നില്ക്കുന്നു എന്നുള്ളത ചിലരാൽ അവനൊട അറിയിക്കപ്പെട്ടു✱</lg><lg n="൨൧"> അപ്പൊൾ അവൻ ഉത്തരമായിട്ട അവരൊട പറഞ്ഞു എന്റെ
മാതാവും എന്റെ സഹൊദരന്മാരും ദൈവത്തിന്റെ വചന
ത്തെ കെൾക്കയും അതിനെ ആചരിക്കയും ചെയ്യുന്നവർ ആകുന്നു✱</lg>

<lg n="൨൨"> പിന്നെ ഒരു ദിവസത്തിൽ ഉണ്ടായത എന്തെന്നാൽ അവൻ
തന്റെ ശിഷ്യന്മാരൊടു കൂടെ ഒരു പടവിൽ കയറി എന്നാറെ
അവൻ അവരൊട പറഞ്ഞു നാം ഇടക്കടലിന്റെ അക്കരക്ക കട</lg>


D 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/177&oldid=177081" എന്ന താളിൽനിന്ന് ശേഖരിച്ചത്