താൾ:GaXXXIV1.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮ ലൂക്കൊസ ൮ അ

<lg n="൨൩">ന്ന പൊക അവർ നീക്കുകയും ചെയ്തു✱ പിന്നെ ഇവർ ഒടുമ്പൊ
ൾ അവൻ ഉറങ്ങിപൊയി വിശെഷിച്ച ഇടക്കടലിൽ ഒരു കൊടു
ങ്കാറ്റ വന്നുകൂടി അവർ വെള്ളം നിറഞ്ഞ അപകടത്തിൽ ആക</lg><lg n="൨൪">യും ചെയ്തു✱ എന്നാറെ അവർ അവന്റെ അടുക്കൽ ചെന്ന അ
വനെ ഉണൎത്തി ഗുരൊ ഗുരൊ ഞങ്ങൾ നശിച്ചുപൊകുന്നു എന്ന പ
റഞ്ഞു അപ്പൊൾ അവൻ എഴുനീറ്റ കാാറ്റിനെയും വെള്ളത്തി
ന്റെ കൊപത്തെയും ശാസിച്ചു അവ നിന്നു ഒരു ശാന്തത ഉണ്ടാ</lg><lg n="൨൫">കയും ചെയ്തു✱ പിന്നെ അവൻ അവരൊട നിങ്ങളുടെ വിശ്വാസം
എവിടെ ആകുന്നു എന്ന പറഞ്ഞു എന്നാറെ അവർ ഭയപ്പെട്ട
ഇവൻ എതുപ്രകാരമുള്ളവനാകുന്നു ഇവൻ കാറ്റുകളൊടും വെള്ള
ത്തൊടും കല്പിക്കയും അവ അവനെ അനുസരിക്കയും ചെയ്യുന്നുവ
ല്ലൊ എന്ന തമ്മിൽ തമ്മിൽ പറഞ്ഞുകൊണ്ട ആശ്ചൎയ്യപ്പെട്ടു✱</lg>

<lg n="൨൬"> പിന്നെ അവർ ഗലിലെയായുടെ നെരെ ഇരിക്കുന്ന ഗദറായ</lg><lg n="൨൭">ക്കാരുടെ ദെശത്തിലെക്ക എത്തി✱ അവൻ കരെക്ക ഇറങ്ങിയ
പ്പൊൾ എറിയ കാലമായി പിശാചുകൾ ബാധിച്ചിട്ട വസ്ത്രത്തെ ധരി
ക്കാതെയും പ്രെതാലയങ്ങളിലല്ലാതെ ഭവനത്തിൽ പാൎക്കാതെയും
ഉള്ളവനായി ആ നഗരത്തിൽനിന്ന ഒരു മനുഷ്യൻ അവന നെ</lg><lg n="൨൮">രെ വന്നു✱ അവൻ യെശുവിനെ കണ്ടപ്പൊൾ നിലവിളിച്ച അവ
ന്റെ മുമ്പാകെ വീണ മഹാ ശബ്ദത്തൊടെ പറഞ്ഞു അത്യുന്നത
നായ ദൈവത്തിന്റെ പുത്രനായ യെശുവെ എനിക്കും നിനക്കും
എന്ത എന്നെ ദണ്ഡിപിക്കരുത എന്ന ഞാൻ നിന്നൊട അപെ</lg><lg n="൨൯">ക്ഷിക്കുന്നു✱ (എന്തെന്നാൽ അവൻ മ്ലെച്ശാത്മാവിനൊട ആ മനു
ഷ്യങ്കൽനിന്ന പുറപ്പെട്ടു പൊകുവാൻ കല്പിച്ചിട്ടുണ്ടൊയിരുന്നു എന്തു
കൊണ്ടെന്നാൽ പല പ്രാവശ്യവും അത അവനെ പിടിച്ചിരുന്നു
വിശെഷിച്ചും അവൻ ചങ്ങലകളാലും വിലങ്ങുകളാലും ബദ്ധനാ
യി പാൎപിക്കപ്പെട്ടിരുന്നാറെയും അവൻ ബന്ധനങ്ങളെ മുറിച്ച</lg><lg n="൩൦"> കളഞ്ഞ പിശാചിനാൽ വനപ്രദെശത്തിലെക്ക ഒടിക്കപ്പെട്ടു✱) പി
ന്നെ യെശു അവനൊട നിന്റെ നാമം എന്ത എന്ന ചൊദിച്ചു
ഗെലിയൊൻ എന്ന അവൻ പറകയും ചെയ്തു അതെന്തുകൊണ്ടെ
ന്നാൽ അനെകം പിശാചുകൾ അവങ്കലെക്ക പ്രവെശിച്ചിരുന്നു✱</lg><lg n="൩൧"> പിന്നെ അവൻ തങ്ങളാട അഗാധത്തിലെക്ക പൊകുവാൻ കല്പി</lg><lg n="൩൨">ക്കരുതെ എന്ന അവർ അവനൊട അപെക്ഷിച്ചു✱ അപ്പൊൾ അ
വിടെ അനെകം പന്നികളുടെ ഒരു കൂട്ടം മലമെൽ മെഞ്ഞുകൊ
ണ്ടിരുന്നു അവരിലെക്ക പ്രവെശിപ്പാൻ അവൻ തങ്ങൾക്ക അനു
വാദം തരെണമെന്ന അവർ അവനൊട അപെക്ഷിച്ചു അവൻ</lg><lg n="൩൩"> അവൎക്ക അനുവാദം കൊടുക്കയും ചെയ്തു✱ അപ്പൊൾ പിശാചുകൾ
ആ മനുഷ്യങ്കൽനിന്ന പുറപ്പെട്ട പന്നികളിലെക്ക പ്രവെശിച്ചു എ
ന്നാറെ ആ കൂട്ടം അധൊമുഖമായുള്ളൊരു സ്ഥലത്തിൽ കൂടി ഇടക്ക</lg><lg n="൩൪">ടലിലെക്ക പാഞ്ഞിറങ്ങി ശ്വാസംമുട്ടിപൊകയും ചെയ്തു✱ ഉണ്ടായതി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/178&oldid=177082" എന്ന താളിൽനിന്ന് ശേഖരിച്ചത്