— 383 —
833. ഉം എന്ന അവ്യയം പണ്ടേത്ത ചുട്ടെഴുത്തായ ഉ എ
ന്നതിൽനിന്നുണ്ടായിട്ടു തമിഴ് മലയായ്മകളിൽ മാത്രം നടപ്പു. (തെ
ലുങ്കു കൎണ്ണാടകങ്ങളിൽ ഊ എന്നതേ ശേഷിച്ചുള്ളു; തുളുവിൽ ലാ
അത്രേ) ആയതു സംസ്കൃതചകാരം പോലെ സമാനാധികരണ
ത്തിന്നും സംബന്ധത്തിന്നും മുഖ്യമായ അന്വയകം ആയാലും
പല ഹേതുകളാൽ തള്ളിപോം.
1. സംസ്കൃതസംഹിതാക്രമത്തിൽ 74. 169. 842.
2. മലയാളസമാസരൂപങ്ങളിൽ.
a.) ഉറ്റസമാസം 163—168.
b.) ബഹുവചനാന്തസമാസം: മാധവഭീമധനഞ്ജയന്മാർ (കൃ. ഗാ. M. Bh. and Dh. 354).
c.) സമാസരൂപം കൂടാതേ ചുട്ടെഴുത്തു മുതലായവറ്റാൽ (വേ
ർമാല) നാമഹാരം 355—360.
3. സാഹിത്യത്താലും നീങ്ങും: പാലോടു വെണ്ണ കട്ടു (ഭാര. stole milk
and butter 359. 453, 8).
ക്രിയാപദങ്ങളിൽ പലപ്പോഴും സംബന്ധശക്തി കൂടാതെ നി
ല്ക്കിലും ആം ഉ-ം എല്ലാടവും പുണ്ണായിരിക്കും ചൊറിയും ചുടും പനിക്കും ദാഹി
ക്കും അഴലും (വൈ. ശാ.)
1. IT CONNECTS NOUNS, BEING REPEATED AFTER EACH OTHER.
പലനാമങ്ങളെ ഉം അവ്യയത്താൽ 357. ഏതു വിഭക്തിപ്ര
ത്യയങ്ങളോടും കൊത്തോളാം ഉ-ം
പ്ര: ഞാനും നീയും (353 I and thou) കഥിക്കുമ്പോൾ . . . നിനാദവും
. . . . ഘോഷവും . . . . ഹേഷാരവങ്ങളും . . . . ഒച്ചയും . . . . നാദ
വും . . . . ഇതി വിവിധതര നിനദഭീഷണം (ചാണ. സൂ.)
ദ്വി: അഛ്ശനെയും പുത്രന്മാരെയും കണ്ടു.
തൃ: നിങ്ങളാലും എന്നാലും പുത്രസമ്പത്തികൊണ്ടും . . . . ഗൌരവം അതുകൊ
ണ്ടും . . . ഏറെയുണ്ടതു കൊണ്ടും . . . . നല്ല ശുദ്ധി ഉണ്ടാക കൊണ്ടും
(ചാണ. സൂ.)
സാ: അവരോടും അവനോടും പറഞ്ഞു.
ച: എല്ലാ ജനങ്ങൾക്കും മഹാലോകൎക്കും വേറുഭൂദേവന്മാൎക്കും (കേ. ഉ.)
പ: ഇതിൽനിന്നും അതിൽനിന്നും കൊണ്ടുവന്നു.
ഷ: 490, 1 കാണ്ക. ഒരധികരണത്തിലുള്ള രണ്ട് ഏകവ
ചനഷഷ്ഠികൾക്കും ഉം അവ്യയം പണ്ടു സാധുവല്ലാ