താൾ:CiXIV38.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

കൊണ്ടിരുന്നു—പുനരുത്ഥാനമില്ലെന്നുംയെശുസത്യദൈവവുംസത്യ
മനുഷ്യനുമല്ലെന്നുള്ളവ്യാജൊപദെശങ്ങൾസഭയിൽപ
രന്നുപൊയി—ക്രിസ്ത്യാനർതങ്ങളുടെമുമ്പെത്ത‌വ്യത്യാസംവിചാരി
ക്കാതെഈവകദുരുപദെശങ്ങളെകുറിക്കൊള്ളും—യെശുതന്റെ
രാജ്യംസ്ഥാപിച്ചുയഹൂദൎക്കമുമ്പുകല്പിപ്പാൻതാമസിയാതെവരു
മെന്നൂഹിക്കകൊണ്ടുയഹൂദരിലെവിശ്വാസികളുംഅപൊസ്തലരും
യരുശലെമിൽതന്നെപാൎത്തുകൊണ്ടിരുന്നു—എന്നാറെഇസ്രായെല
രുടെനിത്യകലഹംനിമിത്തംയെശു‌മുമ്പെകല്പിച്ചപ്രകാരം
രൊമർയരുശലെംപട്ടണത്തെനശിപ്പിച്ചുയഹൂദർരാജ്യവുംദൈ
വാലയവുംഇല്ലാതെഭ്രഷ്ടന്മാരായിപലദെശങ്ങളിലുംചിതറി
പൊയപ്പോൾയഹൂദവിശ്വാസികൾസ്വജാതിക്കാരെവിട്ടുഇ
പ്പൊൾകൎത്താവ്‌പുറജാതികളിൽനിന്നുതനിക്കസഭയെകൂട്ടുന്നു
എന്നുകണ്ടുമറ്റുള്ള‌ശിഷ്യന്മാരൊടുഒന്നിച്ചുചെരുകയുംചെയ്തു—

Tellicherry Mission Press

1854

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/60&oldid=195750" എന്ന താളിൽനിന്ന് ശേഖരിച്ചത്