താൾ:CiXIV34.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊലെകിണ്ണംമുട്ടികാഹളംഊതിച്ചുപൊകരുതെ— വലങ്കൈ
കൊടുക്കുന്നതുഇടങ്കൈ അറിയാതിരിക്കെണ്ടതത്രെ എന്നാൽമറ
വിൽ നൊക്കുന്നപിതാവ്വെളിച്ചഫലംനല്കുവാൻസംഗതിഉണ്ടാ
കും— പ്രാൎത്ഥനയുംസഭനടുവിലുംതെരുക്കൊണത്തുംഅരുതു—
മുറിയകംപുക്കുവാതിൽഅടച്ചത്രെമറവിൽനൊക്കുന്നപിതാ
വൊടുപ്രാൎത്ഥിക്കആവു— അതുപൊലെവ്യാജക്കാർമുഖവാട്ടം
കൊണ്ടു തങ്ങളുടെനൊമ്പിനെപ്രകാശിപ്പിക്കുന്നതും ആകാ—
മുഖംകഴുകിതലയിൽതൈലംപൂശിഇങ്ങിനെമനുഷ്യർആ
രെയുംഅറിയിക്കാതെ രഹസ്യത്തിൽനൊക്കുന്നപിതാവിന്ന
ത്രെപ്രസാദംവരുത്തെണംഎന്നാൽഅവൻപരസ്യമായ്ഫലംനല്കും—

പ്രാൎത്ഥനാൎത്ഥെമനുഷ്യൌദ്യൌയയതുൎവ്വിഭുമന്ദിരം
ഫരീഷ്യസമ്പ്രദായ‌്യെകഃ കരഗ്രാഹീതഥാപരഃ
തത്രെശ്ചരാലയെതിഷ്ഠൻ ഫരീഷ്യൊസാവനുച്ചകൈഃ
എതാദൃശെനരൂപെണതുഷ്ടാവപരമെശ്വരം
യാദൃശൊന്യെനരാദുഷ്ടായദൃഗ്വൈഷകരഗ്രഹഃ
താദൃങ്വാസ്മീതിഹെതൊസ്ത്വാംധന്യംമന്യെപരെശ്ചര
സപ്താഹെഹൎദ്ദ്വയം നിത്യമുപവാസംകരൊമ്യഹം
ഈശായസൎവ്വസംപത്തെൎദ്ദശമാംശംദദാമിച
ഇത്യുക്തംഗൎവ്വിണാതെനനമ്രാത്മാതുകരഗ്രഹഃ
ദൂരസ്ഥസ്സാഹസന്നാപ്നൊത്സ്വൎഗ്ഗമൂൎദ്ധ്വംനിരീക്ഷിതും
അധസ്ത്വാലൊചമാനൊസൌകരാഘാതംസ്വവക്ഷസി
കൃത്വാദയസ്വപാപിഷ്ഠമീശമാമിത്ഥമബ്രവീൽ
ദീനാത്മായംജനൊമുഷ്മാൽപൂൎവ്വൊക്താദിതരാന്നരാൽ
ശുദ്ധീകൃതൊധികംഗെഹംജഗാമെതിബ്രവീമിപഃ
യഃ കൊപ്യുന്നെഷ്യതിസ്വംഹിസജനൊനമയിഷ്യതെ
ആത്മാനംയസ്തുനമയെത്സഎവൊന്നതിമാപ്നുയാൽ

തങ്ങളുടെപുണ്യംവിചാരിക്കുന്നഅഭിമാനികളെയെശുഒര്ഉ
പമപറഞ്ഞുആക്ഷെപിച്ചിതു— ഒരുപറീശനുംഒരുചുങ്കക്കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/51&oldid=192220" എന്ന താളിൽനിന്ന് ശേഖരിച്ചത്