താൾ:CiXIV29.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആയുള്ളപെരിപ്പൊൾലഭിച്ചുതെ
ഇനിതീരെണ്ടിയപ്രകാരം
ഇന്നാൎക്കുംസ്പഷ്ടമായിട്ടില്ലല്ലെ
ഈചെവിനാവുകൺനിരൂപവും
അത്രൊളംഎത്തുന്നില്ലയായ്വരും

൨. എന്നാൽതാൻവെളിപ്പെടുംകാലെ
അവന്നുതുല്യരായ്വിളങ്ങുംനാം
താൻആകുംവണ്ണംകാണ്കയാലെ
എന്നിപ്പൊഴുംഉദിപ്പായ്ജ്ഞാതമാം
അത്തെരമില്ലചൊദ്യത്തിന്നിടം
അവ്യക്തംസ്പഷ്ടമായ്പ്രകാശിതം

൩. ഹാശബ്ബത്തെമഹാവിശ്രാമം
സ്വൎഗ്ഗീയനാളുദിച്ചുമിന്നുകെ
കരുണയാൽവിളിച്ചനാമം
സ്വഭാവസത്യമായ്ചമയുകെ
വിശുദ്ധഊരിൽപൂകുവൊളത്തിൽ
ദിനംഒരംശംതാനിൻശുദ്ധിയിൽ

൨൦൧

രാഗം. ൫൭.

൧. നിത്യാരാധനംനടക്കും
സത്യദെവനഗരം
നിന്നെചിന്തിച്ചിട്ടുഴക്കും
മന്നിൽമരുവുംമനം
എന്നെനിന്റെപൗരന്മാർ
എന്നുചെൎത്തുകൊള്ളുവാർ

൨. മല്പിതാക്കന്മാർകണക്കെ
കല്പിച്ചുണ്ടെനിക്കുംപൊർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/217&oldid=195351" എന്ന താളിൽനിന്ന് ശേഖരിച്ചത്