താൾ:CiXIV29.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിറഞ്ഞു പൊരിനുൾ
മറന്നുപൊയദ്ധ്വാനം
പിന്നിട്ടുതൊറ്റിരുൾ
ഭുവിനിന്നാലുംവാനം
തരും നിറപ്പൊരുൾ

൪. അവന്റെ ആത്മയാഗം
സ്നെഹത്തിനാം അതിർ
എന്നൊൎക്കിൽ അനുരാഗം
തഴച്ചൊരുൾ്ത്തളിർ
അവന്നായ്പ്രാണത്യാഗം
ചെയ്തെണ്ണും ഇതുയിർ

൧൧൭
രാഗം.൫൪

൧. യെശുവെ ഞാൻ വിടുമൊ
ആയവന്നു ലൊകത്താരിൽ
തുല്യൻവെറിട്ടൊനുണ്ടൊ
ദിവ്യപൂൎണ്ണതമറ്റാരിൽ
ലക്ഷം നിധികൾ ഉണ്ടാം
യെശുവെവരിക്കനാം

൨. സ്വൎഗ്ഗത്തിൻ പ്രകാശത്തുൾ
യെശുവെ കൂടാതെയെതു
യെശുവെളിച്ചപ്പൊരുൾ
യെശുതാൻ ആനന്ദഹെതു
ജീവന്റെ പ്രകാശമാർ
യെശുവിൻ മുഖത്തെപാർ

൩. ജീവൻ പൊം കിടക്കയിൽ
യെശുമാത്രം എന്നാശ്വാസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/134&oldid=195494" എന്ന താളിൽനിന്ന് ശേഖരിച്ചത്