താൾ:CiXIV281.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൮

ദെശത്തിൽ ഇടറി വാങ്ങി പൊയവർ സത്യശിഷ്യന്മാരാ
യില്ല വിശ്വാസത്താൽ അവന്റെ അടുക്കൽ വരുവാൻ
അവൎക്ക പിതാവിന്റെ വരം ഉണ്ടായില്ല, മാനശ്രദ്ധ
യും ദെഹരക്ഷയും നിമിത്തം മാത്രം അവന്റെ പിന്നാലെ
ചെന്നത്. അവൎക്ക പൊവാൻ യെശു സമ്മതിച്ചതല്ലാതെ പ
ന്ത്രണ്ടു പെരൊടും നിങ്ങൾ്ക്കും പൊയ്ക്കളവാൻ മനസ്സുണ്ടൊ എ
ന്നു ചൊദിച്ചാറെ പെത്രൻ ഉത്തരമായി കൎത്താവെ ഞങ്ങൾ
ആരുടെ അടുക്കൽ പൊകും, നിണക്ക് നിത്യജീവന്റെ വച
നങ്ങൾ ഉണ്ടു എന്നു പറഞ്ഞു, പെത്രന്നു കപടമുള്ള ഹൃദയം
ഉണ്ടായി എങ്കിൽ ഇന്നദിക്കിൽ പൊകെണം എന്നു അ
റിയുമായിരുന്നു. അവന്റെ ഭാൎയ്യയും തറവാടും അടുക്കെ
ഉണ്ടായിരുന്നുവല്ലൊ, മറ്റെ അപൊസ്തലന്മാൎക്കും യെശുവി
നെഉപെക്ഷിപ്പാൻ അശെഷം മനസ്സു വന്നില്ല. കൎത്താ
വായയെശുവെ, നിന്റെ വചനങ്ങൾ എനിക്കും നിത്യജീവ
ന്റെ വചനങ്ങളായി വരെണമെ; അവ എനിക്ക് സ്പഷ്ട
മൊഗൂഢമൊ എങ്ങിനെ തൊന്നിയാലും ഞാൻ അവ
റ്റെ ഒരു നാളും മനുഷ്യ വാക്കു പൊലെ വിചാരിക്കരു
തെ, അവറ്റെക്കൊണ്ടു നീ നിന്റെ ദിവ്യ ജീവവെളിച്ചങ്ങ
ളെ നല്കുന്നുവല്ലൊ, എനിക്കും എനിക്കുള്ളവൎക്കും നി
ന്റെ നാമത്തിന്റെ മഹത്വത്തിന്നായി അങ്ങിനെ ചെയ്യെ
ണമെ.

൭൪

സങ്കീ. ൯൨, ൫. യെഹൊവെ, നിന്റെ പ്രവൃത്തിയാ
ൽ നീ എന്നെ സന്തൊഷിപ്പിക്കുന്നുവല്ലൊ

യഹൊവയുടെക്രിയകൾ വലിയത്, അവറ്റിൽ ഇഷ്ടമു
ള്ളവനെല്ലാം ആദരിച്ചിരിക്കുന്നു. സങ്കീ. ൧൧൧, ൨. യ
ഹൊവയുടെ ശക്തിയുള്ള ക്രിയകളെ പറവാനും അവന്റെ
സ്തുതിയെ ഒക്കെ അറിയിപ്പാനും ആൎക്ക കഴിയും. സങ്കീ.


18.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/140&oldid=194176" എന്ന താളിൽനിന്ന് ശേഖരിച്ചത്