താൾ:CiXIV280.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎണ്ണം ൩൨൭

യുമറിയുന്നീലെനീ ദിനംതൊറുമെച്ചിൽകൊടുത്തൊരുവൈശ്യ തന
യന്മാരായകുമാരന്മാർമുന്നം വളൎത്താരെന്നതുനിമിത്തമായ്ക്കാകൻ പു
ളച്ചഹംകരിച്ചരയന്നങ്ങളെ മദത്തൊടുചെന്നുവിളിച്ചിതാഴിയെ ക
ടക്കെണംപറന്നിനീനാമെല്ലാരും വെളുത്തമെനിയുംഞെളിയുംവെ
ണ്മയും ഇളച്ചുമുൻപിനിക്കയക്കയുംവെണം അതുകെട്ടുള്ളിൽകൌതു
കത്തൊടന്നവും ഉദധിതന്മീതെപറന്നിതുമെല്ലെ അതിലുംമെൽഭാഗ
ത്തധികംവെഗത്തി ലതിമൊദത്തൊടുപറന്നുകാകനും തെളിഞ്ഞുവാ
യസഗണവുമന്നെരം തളൎന്നുകാകനും ചിറകുമന്ദിച്ചു കുഴഞ്ഞുവെള്ള
ത്തിൽപിടഞ്ഞുവീണുടൻ കഴിഞ്ഞുകാകൻതന്നഹങ്കാരമെല്ലാം വിധി
ബലമയ്യൊമരിച്ചാനപ്പൊലെ വിധിവിഹിതംകെൾനിനക്കുമാകു
ന്നു വിളിച്ചരികെവെച്ചുരുളയുംതന്നു വളൎത്തുനിന്നെയുമിഹസുയൊ
ധനൻ അഭിമാനിക്കുന്നതതുകൊണ്ടല്ലയൊ കുപിതനാകൊല്ലപരമാ
ൎത്ഥംചൊന്നാൽ പറഞ്ഞതുപൊരുംപരിഭവിപ്പിപ്പാൻ അറിഞ്ഞിരി
ക്കുന്നുസകലവുംഞാൻതാൻ മരിപ്പനെന്നുമെജയിച്ചുകൂടായ്കി ലൊ
രിക്കലുംഭയംപുറത്തുകാട്ടാമൊ തെളിഞ്ഞുചമ്മട്ടിയെടുത്താലുംതെരു
തെളിച്ചാലുമെന്നുപറഞ്ഞുകൎണ്ണനും മധുദ്വെഷിരഥംനടത്തിടുംവണ്ണം
മദിച്ചുമാദ്രെശൻ നടത്തിനാൻതെരും കുടകളാലവട്ടവുംവെഞ്ചാമരം
കൊടികൊടിക്കൂറതഴവിരുതുകൾ ചെകിടടയുമാറലറുംവാദ്യങ്ങൾ ജ
യജയശബ്ദം ചെറുഞാണൊച്ചയും കളിച്ചുതന്നെത്താൻമറന്നുകൌര
വർ പുളച്ചഹംകരിച്ചടൽക്കളംപുക്കാർ വിളങ്ങുന്നുമുഖനളിനങ്ങ
ളെല്ലാ മിളകുന്നുതെളിക്കടഞ്ഞചക്രങ്ങൾ കരിമുകിലൊത്തകരിവര
ന്മാരും കരതാരിൽവില്ലുംശരവുംകൈക്കൊണ്ടുനരവരന്മാരുംതുരഗപ
ങ്ക്തിയും മരുദരംപൂണ്ടരഥകദംബവും മരണഭീതിയെവെടിഞ്ഞുകാലാ
ളും വിജയനെപ്പൊരിനെതിർതരികെന്നെ നടിച്ചവർകളൊടെതിർ
ത്തുപാൎത്ഥനും പടുത്വമൊടവരകലത്താക്കിനാർ പ്ലവഗപാളിയൊട
ടുത്തുരാവണി പെരുംശരമാരിചൊരിഞ്ഞതുപൊലെ ഭുവനൈകധനു
ൎദ്ധരനാമംഗെശൻ പുനരടുത്തെയ്തെയ്തിളക്കിനാൻപട തിരിച്ചുപാ
ണ്ഡവരതുനെരമെറമരിച്ചുപാഞ്ചാലനൃപനുടെബലം അപജയംവ
ന്നതറിഞ്ഞുധൎമ്മജ നവനിനായകൻപെരുംതെരെറിനാൻ അവി
ടെക്കൎണ്ണനുംയുധിഷ്ഠിരൻതാനും അവനിചാഞ്ചാടുംപരിചുപൊർചെ
യ്താർ മുറിഞ്ഞിടരൊടെതിരിച്ചുധൎമ്മജൻ പറഞ്ഞുകൎണ്ണനുമവനൊട
ന്നെരം ഉഴറിപ്പൊകാതെതിരിഞ്ഞുനില്ലു നില്ലഴകൊഭൂപതിവരന്മാൎക്കൊ
ടുക നൃപധൎമ്മമൊന്നുമറിയുന്നില്ലയൊ നൃപശിഖാമണെമരിക്കിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/333&oldid=185623" എന്ന താളിൽനിന്ന് ശേഖരിച്ചത്