താൾ:CiXIV28.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

എന്നറിഞ്ഞുകീഴടങ്ങിഇരിക്കെണംഭക്ഷണാദിബാഹ്യകാൎയ്യങ്ങളി
ൽസഹൊദരനെപ്രസാദിപ്പിച്ചുആൎക്കുംഇടൎച്ചവരാതവണ്ണംനടക്കെ
ണം—എന്നിങ്ങിനെഉപദെശിച്ചിട്ടുതനിക്കയഹൂദരാൽവിഘ്നംസം
ഭവിക്കാതെയരുശലെമിലെയാത്രസാധിക്കെണ്ടതിന്നുപ്രാൎത്ഥി
ക്കെണംഎന്നപെക്ഷിച്ചു—

എന്നാറെഅകായസഭകളിൽധൎമ്മശെഖരത്തെനിവൃത്തിച്ചുനി
കൊപൊലിക്കുപൊയി—തീതൻക്രെതയിൽശെഷംകാൎയ്യങ്ങളെക്ര
മത്തിലാക്കെണ്ടതുഒരുപ്രബന്ധംതീൎത്തുബൊധിപ്പിച്ചു(തീത.൩,൧൨)
ഹിമകാലംമുഴുവൻഅവിടെതന്നെവസിച്ചു—പിന്നെതീതന്നായി
കാത്തുനില്ക്കാതെഅവൻസഭകൾനിയൊഗിച്ചഒരൊരൊദൂത
ന്മാരിൽധൎമ്മശെഖരംഎല്പിച്ചുയരുശലെംസഭയൊടുസ്നെഹത്തി
ന്റെകെട്ടുഅധികംമുറുക്കെണ്ടതിന്നുഅവരെയുംകൂട്ടിക്കൊണ്ടു
(൨കൊ.൯,൧൨–൧൫)ദുൎന്നിമിത്തങ്ങൾഒന്നുംകൂട്ടാക്കാതെ(രൊമ.
൧൫,൩൧)വിഷമയാത്രെക്കുഅകായയിൽനിന്നുപുറപ്പെടുക
൫൯–പെസഹ യും ചെയ്തു.

പൌൽതിമൊത്ഥ്യനെത്രൊവാസിലെക്കമുമ്പിൽഅയച്ചുതാൻഫി
ലിപ്പിക്കുപൊയിതാമസമായാറെഎഫെസിൽപൊവാൻഅവസ
രംആകുമൊഎന്നുസംശയിച്ചുതിമൊത്ഥ്യനെഎഫെസിൽദുരുപ
ദെശങ്ങളെതടുത്ത്ജീവനുള്ളദെവവീടുകെടുതീൎത്തുപണിയിച്ചു
കൊൾ്വാൻനിയൊഗിച്ചു(൧.തിമ.൧,൩.൩,൧൪–൧൫).പിന്നെ
ലൂക്കാവെചെൎത്തുകൊണ്ടുത്രൊവാസിൽവന്നുരാത്രിമുഴുവനുംസഭ
യൊടുപറഞ്ഞുംപ്രാൎത്ഥിച്ചുംകൊണ്ടുപുറപ്പെട്ടുഎഫെസിലെഅ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/22&oldid=187610" എന്ന താളിൽനിന്ന് ശേഖരിച്ചത്