താൾ:CiXIV273.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

23

അത്രിതാപസശ്രേഷ്ഠൻ വസിക്കുന്നൊ
89. രാശ്രമത്തിങ്കൽ ചെന്നോരനന്തരം.
വൃത്രവൈരിയും ദേവകളുംകൂടി
09. അത്രിയെ ചെന്നു വന്ദിച്ചനന്തരം.
വേറെ ചെന്നങ്ങനസൂയയോടെല്ലാം.
91. ഏറെ ഭക്ത്യാ വിശേഷമറിയിച്ചു,
ബ്രഹ്മൻ വിഷ്ണു ഗിരീശന്മാർ മൂവരും
62. ബ്രാഹ്മണീ നിന്നെ കാൺമ്മാൻ എഴുന്നെള്ളി.
താപസിയായ ശീലവതിയുടെ
93. താപം കൂടാതെ സൂൎയ്യനുദിക്കേണം,
ആയതിന്നു പ്രയത്നം നീ ചെയ്യേണം
94. ആയവണ്ണം കഴിവുണ്ടാകീടേണം

തൃതിയപാദം സമാപ്തം

IV
അത്രിമഹാമുനിഭാൎയ്യാ പുനർ
1. അത്രിദശമാരുമായി
ശീലാവതിയുടെ പാതിവ്രത്യ
2. ശീലഗുണാദിവിശേഷം
എത്ര മനോഹരമോൎത്താൽ
3. അതു മിത്രനും ലംഘിച്ചുകൂട
വൈധവ്യം കൂടാതിരിപ്പാനുള്ള
4. വൈഷമ്യമെന്തു നിനച്ചാൽ.
മൂൎത്തികൾ മൂവരും കൂടി വന്നു
5. പാൎത്തിരിക്കുന്നതും കണ്ടാൽ
എങ്ങിനെ ഞാനങ്ങു പോരാതെ കണ്ടു
6. ഇങ്ങിരിക്കുന്നതും പാൎത്താൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/25&oldid=188779" എന്ന താളിൽനിന്ന് ശേഖരിച്ചത്