താൾ:CiXIV272.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

ങ്ങളെല്ലാവരെയുംഉത്സാഹിപ്പിക്കെണമെഇളയവരുംമൂപ്പ
രുംസകലവഴികളിൽശുദ്ധന്മാരായിനടക്കെണ്ടതഎങ്ങി
നെഅവർനിന്റെവചനംപ്രമാണിച്ചുനടക്കയാലല്ലൊഅതി
നായിട്ടുപരിശുദ്ധപിതാവെഇപ്പൊളുംഞങ്ങളുടെകൎത്താ
വായയെശുക്രിസ്തുമൂലംഅതിനെഞങ്ങളെല്ലാവരിലുംഅ
നുഗ്രഹിച്ചുതരെണമെ ആമൻ

ഞങ്ങളുടെദൈവവുംപിതാവുംനിത്യരക്ഷയുംആശ്വാസ
പ്രദനുമായകൎത്താവെനിൻകരുണയാലെഞങ്ങൾഭയഭ
ക്തിയൊടെവന്ദിപ്പാൻഇവിടെകൂടിവന്നിരിക്കുന്നുപൂഴി
യുംവെണ്ണീരുംഎങ്കിലുംഞങ്ങൾനിന്നൊടുസംസാരിപ്പാ
ൻതുടങ്ങുന്നുകൎത്താവെഎന്റെമുഖംഅന്വെഷിപ്പിൻഎ
ന്നുകല്പിച്ചതകൊണ്ടുഞങ്ങളുംതിരുവാക്യംപിടിച്ചുനിന്റെ
മുഖംഅന്വെഷിക്കുന്നുനിന്റെസ്തുതിഘൊഷങ്ങളെയും
അത്ഭുതപ്രവൃത്തികളെയുംകെട്ടുഗ്രഹിപ്പാൻനിന്റെമ
ഹത്വംവിളങ്ങുന്ന കൂടാരസ്ഥലത്തെവാഞ്ഛിക്കുന്നുനീ
ആദിമുതൽഭെദംവരാതെആത്മസംബന്ധമായസകലവ
രങ്ങളെകൊണ്ടുംസ്വൎഗ്ഗീയധനങ്ങളിൽക്രിസ്തുമുഖാന്തരംഞ
ങ്ങളെദൎശിച്ചതനിമിത്തംനിണക്കെസ്തൊത്രംഭവിക്കെണ
മെ—ഞങ്ങൾസൎവ്വദാകൎത്താവിങ്കൽനിന്നുഅനുഗ്രഹംപ്രാ
പിച്ചുപാൎക്കെണ്ടതിന്നുഇപ്പൊഴുംവന്നുഅഭീഷ്ടവരംത
ന്നരുളെണമെഞങ്ങളെഎല്ലാസത്യത്തിലെക്കുംവഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/44&oldid=187424" എന്ന താളിൽനിന്ന് ശേഖരിച്ചത്