താൾ:CiXIV27.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൭

ടും-സത്യരാജ്യത്തിൽനിങ്ങൾപ്രവെശിക്കാതെപ്രവെശിപ്പാൻഭാവി
ക്കുന്നവരെമുടക്കിജ്ഞാനത്തിന്റെതാക്കൊലെഎടുത്തുകളകയാൽ
വൈദികരെനിങ്ങൾ്ക്കഹാകഷ്ടം-എന്നു൩ധിക്കാരംവൈദികരുടെ
നെരെചൊല്ലിയപ്പൊൾഭൊജനത്തിന്നുമുടക്കംവന്നുവിരുന്നുകാർ
എഴുനീറ്റുഅവനെവളഞ്ഞുനിൎബ്ബന്ധിച്ചുചൊദ്യങ്ങളാൽകുടുക്കുവാൻ
ഒന്നിച്ചുനൊക്കുകയുംചെയ്തു–

(ലൂ.൧൨)പുരുഷാരങ്ങൾഅവനെകാണ്മാൻആശിച്ചുവാതുക്ക
ൽതിങ്ങിവിങ്ങിനിന്നു-അതുകണ്ടുശത്രുക്കളുംകുറയഅടങ്ങിയപ്പൊൾ
യെശുപുറപ്പെട്ടുവിശ്വസ്തന്മാരുടെകൂട്ടത്തിൽചേൎന്നു-ഈവകസല്കാര
ങ്ങളെയുംപറീശന്മാരുടെമായാഭക്തിയെയുംസൂക്ഷിച്ച്ഒഴിക്കെണം
ശത്രുക്കളെഭയപ്പെടരുത് താനുംഎന്നുമുമ്പറഞ്ഞന്യായത്തിൻപ്രകാ
രംഉപദെശിച്ചു(മത.൧൦,൨൬ഽഽ.൧൨,൩൧.൧൦,൧൯ഽ.)ആശ്രിതന്മാൎക്ക
ധൈൎയ്യംവൎദ്ധിപ്പിക്കയുംചെയ്തു–

(ലൂ) ജനങ്ങൾമനസ്സൊടെകെൾ്ക്കുമ്പൊൾകൂട്ടത്തിൽനിന്നുഒരുവൻ
യെശുഇസ്രയെലിന്നുന്യായംവിധിപ്പാൻമതിയായുള്ളവൻഎന്നുനി
ശ്ചയിച്ചുഅവകാശപകുതിയെസഹൊദരനൊടുകല്പിക്കെണംഎ
ന്ന് അപെക്ഷിച്ചു-അതിനെയെശുഅധികാരികൾഉണ്ടാകനിമിത്ത
വുംചാതിക്കാരത്തിന്നായിരണ്ടുപക്ഷങ്ങളുടെസമ്മതംവെണ്ടുന്നതി
ന്നിമിത്തവുംകെവലംവെറുത്തുവാദത്തിന്റെവെർദ്രവ്യാഗ്രഹം
അത്രെഎന്നുവെളിപ്പെടുത്തിസമ്പത്തുകൾനിറഞ്ഞുകവിയുന്നതി
നാൽജീവൻജനിക്കുന്നതല്ലഎന്ന്ജന്മിയുടെഉപമയാൽകാട്ടി( )
ഭാവിവിചാരത്തെമലപ്രസംഗവാക്കുകളൽ(മത.൬.)തള്ളി-ചെ
റിയആട്ടിങ്കൂട്ടംപിതാവ് രാജ്യംനല്കിയതുകൊണ്ടുആവശ്യമില്ലാത്തതു
വിറ്റുംധൎമ്മംകൊടുത്തുംമശീഹരാജ്യത്തെസെവിച്ചുകൎത്താവിൻവരവി
നെകാത്തുകൊള്ളുന്നനല്ലപണിക്കാർആകെണം(ഭാ.൭൧)-എന്നുകെ
ട്ടാറെഇത്എല്ലാവൎക്കുംപറ്റുമൊഎന്നുകെഫാചൊദിച്ചതിന്നുപ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/155&oldid=189918" എന്ന താളിൽനിന്ന് ശേഖരിച്ചത്