താൾ:CiXIV268.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

ല്ലഅവൎക്കുഞങ്ങൾഒരുദൊഷംചെയ്തിട്ടുമില്ലസത്യത്തെഞങ്ങൾവാങ്ങി
കൊള്ളംഎന്നുപറഞ്ഞതെയുള്ളുഎന്നുപറഞ്ഞവാക്കുകാൎയ്യസ്ഥന്മാർകൂ
ട്ടാക്കാതെനിങ്ങൾഭ്രാന്തന്മാരായിചന്തെക്കമുടക്കംവരുത്തുവാൻവിചാ
രിക്കുന്നുഎന്നുക്രുദ്ധിച്ചുഅവരെഅടിപ്പിച്ചുമുഖത്തുകരിതെച്ചുചന്തക്കാ
രുടെവിനൊദത്തിന്നായിഒരുപഞ്ജരത്തിൽപാൎപ്പിച്ചുപിന്നെചന്തക്കാ
ർഅസംഖ്യമായിവന്നുകൂടിഅവരെകണ്ടുപരിഹസിച്ചുംദുഷിച്ചുംഹിംസി
ച്ചുംചെയ്തത്എല്ലാംപൊലീസ്സധികാരികണ്ടുചിരിച്ചുഎങ്കിലുംസഞ്ചാരിക
ൾഎല്ലാംതാഴ്മയോടെസഹിച്ചുനിന്ദിക്കുന്നവരെഅനുഗ്രഹിച്ചുവായിഷ്ഠാനം
ചെയ്തവരൊടുപ്രിയമായിസംസാരിച്ചുതങ്ങൾ‌്ക്കദൊഷംവരുത്തിയവൎക്കഗു
ണംകാണിച്ചുഅതുചന്തയിൽപാൎത്തിരുന്നചിലമൎയ്യാദക്കാർകണ്ടപ്പൊൾ
ഉപദ്രവക്കാരെശാസിച്ചുബുദ്ധിപറവാൻനൊക്കിയാറെശാഠ്യക്കാർകൊ
പിച്ചുഅവരൊടുനിങ്ങൾൟകൂടിയിരികുന്നവരെപൊലെതന്നെഅവ
ൎക്കുംനിങ്ങൾക്കുംതമ്മിൽചെൎച്ചയുണ്ടാകുംഎന്നുതൊന്നുന്നുഅവരെപൊലെ
ഞങ്ങൾനിങ്ങളെയുംശിക്ഷിക്കുംനിശ്ചയംഎന്നുക്രുദ്ധിച്ചുപറഞ്ഞപ്പൊൾ
മറ്റെയവർൟരണ്ടാൾശാന്തരുംസുബൊധമുള്ളവരുംആൎക്കെങ്കിലും
ഒരുദൊഷംചെയ്വാൻവിചാരിക്കാത്തമനുഷ്യരുമാകുന്നുഎന്നുകാണ്മാ
ൻഎന്തുപ്രയാസംഅതല്ലാതെൟചന്തയിൽകച്ചവടംചെയ്തുവരുന്ന
പലരുംഈതടവിനെയുംകഷ്ടങ്ങളെയുംസഹിപ്പാൻയൊഗ്യന്മാരായിരു
ന്നുഎന്നുംമറ്റുംപലവിധമുള്ളവാക്കുകൾഉണ്ടായശെഷംൟരണ്ടുപക്ഷക്കാ
രിൽഅടിപിടിയുണ്ടായിചിലർമുറിപ്പെട്ടതുകൊണ്ടുകാൎയ്യസ്ഥന്മാർസ
ഞ്ചാരികളെപിന്നെയുംവിളിപ്പിച്ചുചന്തയിൽഉണ്ടായകലഹത്തിന്റെ
കാരണംനിങ്ങൾതന്നെഎന്നുപറഞ്ഞുഅവരെഘൊരമായടിപ്പിച്ചു
ചങ്ങലയുമിട്ടുആരെങ്കിലുംഅവരുടെപക്ഷംഎടുക്കാതെയുംഅവരൊടു
ചെരാതെയുംഇരിക്കെണ്ടതിന്നുജനങ്ങളെപെടിപ്പിപ്പാനായിവഴി
അടിച്ചുവാരുവാൻതെരുവീഥികളിൽകൂടിനടത്തിക്കയുംചെയ്തു—എ
ന്നിട്ടുംക്രിസ്തിയനുംവിശ്വസ്തനുംവളരെശാന്തതയെകാട്ടിസകലനിന്ദ
യുംപരിഹാസവുംസന്തൊഷത്തൊടെസഹിച്ചപ്രകാരംചന്തയിൽപ
ലരുംകണ്ടുഅവരുടെപക്ഷത്തിൽചെൎന്നുവന്നുഎന്നുശാഠ്യക്കാർക

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/88&oldid=189230" എന്ന താളിൽനിന്ന് ശേഖരിച്ചത്