താൾ:CiXIV268.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വായിച്ചുംപ്രാൎത്ഥിച്ചുംകൊണ്ടുചിലദിവസംദുഃഖെനകഴിച്ചുവന്നു.

അനന്തരംഅവൻഒരുനാൾകാട്ടിൽപൊയിപുസ്തകംനൊക്കി
ആത്മരക്ഷെക്കായിഞാൻഎന്തുചെയ്യെണ്ടുഎന്നുമുറയിട്ടുഭയപ്പെട്ടു
നാലുദിക്കിലുംനൊക്കിഎതുവഴിഓടിപൊകെണ്ടുഎന്നറിയാതെവ്യാ
കുലനായിനില്ക്കുമ്പൊൾസുവിശെഷിഎന്നൊരുപുരുഷൻഅടുക്കെ
വന്നുനീഎന്തിന്നുഇങ്ങിനെനിലവിളിക്കുന്നുഎന്നുചൊദിച്ചാറെഈപു
സ്തകത്തിൽപറയുംപ്രകാരംഎനിക്കമരണവുംഅതിന്റെശെഷംന്യാ
യവിസ്താരവുംവരുവാനുണ്ടുമരണത്തിന്നുഇഷ്ടമില്ലവിസ്താരത്തിന്നുപ്രാ
പ്തിയുമില്ലഎന്നുപറഞ്ഞു.

അപ്പൊൾസുവിശെഷിഎന്തിന്നുമരിപ്പാനിത്രഭയജീവ
നത്രനല്ലതൊഎന്നുചൊദിച്ചാറെഈജീവൻനന്നല്ലഎങ്കിലുംഎന്റെ
ചുമലിൽഉള്ളഭാരംഎന്നെകുഴിയിൽതന്നെഅല്ലഎത്രയുംഅഗാധ
മുള്ളനരകത്തിലെക്കഇറക്കികളയുംഎന്നുപെടിച്ചത്കൊണ്ടാകുന്നുഹാ
ഞാൻതടവിൽപൊകുവാൻപ്രാപ്തനല്ലെങ്കിൽവിസ്താരത്തിന്നുംശി
ക്ഷാവിധിക്കുംപ്രാപ്തനുമല്ലഎന്നറിഞ്ഞുഞാൻനിലവിളിച്ചുകരഞ്ഞു
എന്നുഅവൻപറഞ്ഞു‌-

സുവിശെഷി—നിന്റെകാൎയ്യംഅങ്ങിനെയാകുന്നെങ്കിൽനീഎന്തി
ന്നുവെറുതെതാമസിക്കുന്നുഎന്നുചൊദിച്ചാറെഅവൻഅയ്യൊ
ഞാൻഒരുവഴിയുംഅറിയുന്നില്ലഎന്നുപറഞ്ഞു-

അപ്പൊൾസുവിശെഷിഅവന്നുഒരുഎഴുത്തുകൊടുത്തുആയതു
അവൻവാങ്ങിവായിച്ചു—വരുവാനുള്ളകൊപത്തിൽനിന്നുഒ
ടിപൊക(മത്തായി.3,7)എന്നദൈവവചനംകണ്ടുവായിച്ചുസുവിശെ
ഷിയെനൊക്കിഞാൻഎവിടെക്കപൊകെണ്ടുഎന്നുചൊദി
ച്ചാറെസുവിശെഷിവിസ്താരമായമരുഭൂമിയുടെനെരെവിര
ൽചൂണ്ടിഅങ്ങുഇടുക്കുവാതിലിനെകാണുന്നുവൊഎന്നുചൊദിച്ചപ്പൊ
ൾകണ്ടുകൂടാഎന്നത്കെട്ടശെഷംസുവിശെഷിഅങ്ങുമി
ന്നുന്നവെളിച്ചംകാണുന്നുവൊഎന്നുചൊദിച്ചതിന്നുഅവൻ
അല്പംകാണുന്നുഎന്നുപറഞ്ഞസമയംസുവിശെഷി—എന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/8&oldid=189066" എന്ന താളിൽനിന്ന് ശേഖരിച്ചത്