താൾ:CiXIV268.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൪

ഇനിയുംമഹാസാരമുള്ളൊരുസ്വപ്നംഉണ്ടായിരുന്നുഎങ്കിലുംമലയാളത്തിൽഅ
തിനെവിസ്താരമായിപറവാൻസംഗതിവന്നില്ല—ക്രിസ്തിയൻസഞ്ചാരംതുടങ്ങി
യപ്പൊൾഭാൎയ്യാപുത്രന്മാരുംഅവനെപരിഹസിച്ചുംനിന്ദിച്ചുംകൊണ്ടുവളരെ
ദുഃഖിച്ചുതനിയെഅയച്ചുഎന്നുകെട്ടുവല്ലൊഎങ്കിലുംഅവൻപുഴകടന്നു
വാനപട്ടണത്തിലെക്കപ്രവെശിച്ചശെഷംഭാൎയ്യയായക്രിസ്ത്യാനെക്കുംമത്താ
യിശമുവെൽയൊസെഫയാക്കൊബ്എന്നപുത്രന്മാൎക്കുംഅനുതാപംജനി
ച്ചുഒക്കത്തക്കനാശപുരംവിട്ടുഅയല്ക്കാരത്തിയായകരുണാമതിയൊടുകൂടി
യാത്രയായിഅഛ്ശൻനടന്നവഴിയിലുംസഞ്ചരിച്ചുവളരെകഷ്ടങ്ങളെസഹിച്ചു
ദൈവസഹായത്താൽപുഴക്കഎത്തിയശെഷംഅമ്മയുംകടന്നുകൎത്താവിന്റെ
സന്തൊഷത്തിലെക്ക്പ്രവെശിച്ചുഎങ്കിലുംപുത്രന്മാർഇന്നുവരെയുംസഭാവൎദ്ധ
നക്കായിട്ടുപുഴസമീപപ്രദെശത്തിൽപാൎക്കുന്നപ്രകാരംകെട്ടിരിക്കുന്നുഎന്നു
ചുരുക്കമായിപറഞ്ഞതുഇപ്പൊൾമതിഎന്നുതൊന്നുന്നു—


TELLICHERRY MISSION PRESS

1849

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/158&oldid=189377" എന്ന താളിൽനിന്ന് ശേഖരിച്ചത്