താൾ:CiXIV268.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൩

വൎണ്ണവീണയുംപിടിച്ചുനടന്നുസ്തുതിച്ചുകൊണ്ടിരിക്കുന്നവരെയുംകൎത്താവ്പരി
ശുദ്ധൻപരിശുദ്ധൻപരിശുദ്ധൻഎന്നുവിടാതെവിളിച്ചുകൊണ്ടിരിക്കു
ന്നവരെയുംകണ്ടപ്പൊൾഅവർവാതിലിനെഅടച്ചശെഷംഅണ്ണാന്നുഞാ
നുംഅവരുടെഇടയിൽപാൎത്തെങ്കിൽകൊള്ളാംഎന്നുവിചാരിക്കയുംചെ
യ്തു—ഇവഒക്കയുംവിസ്മയിച്ചുനൊക്കിയശെഷംഞാൻതിരിഞ്ഞുനിൎബ്ബൊ
ധനുംനദീതീരത്തുഎത്തിയതുകണ്ടുഎങ്കിലുംമറ്റഇരുവരുംസഹിച്ചപ്രയാസ
ത്തിൽപാതിയുംകൂടാതെവെഗംകടന്നുപൊന്നതിന്റെസംഗതിയാവിതു—അ
വൻഎത്തുമ്പൊൾഅവിടെഉണ്ടായമായാശൻഎന്നൊരുതൊണിക്കാരൻഅ
വനെകയറ്റിമറുകരയിൽഎത്തിച്ചു—പുഴകടന്നാറെമറ്റവരെപ്പൊലെ
അവനുംപൎവ്വതത്തിന്മെൽകയറിനടന്നുഎങ്കിലുംഅവനെഎതിരെല്പാനും
പ്രസാദിപ്പിപ്പാനുംആരുംവന്നില്ല—വാതിൽക്കൽഎത്തിയശെഷംമെ
ലെഴുത്തുനൊക്കിതനിക്കുംഉടനെതുറക്കുംഎന്നുവിചാരിച്ചുമുട്ടുവാൻതു
ടങ്ങിഎങ്കിലുംപുറത്തുനൊക്കിയവർനീഎവിടത്തുകാരൻഎന്തിന്നായിവ
ന്നുഎന്നുചൊദിച്ചതിന്നുഅവൻഞാൻരാജാവിന്റെസന്നിധിയിൽഭക്ഷി
ക്കയുംകുടിക്കയുംഞങ്ങളുടെതെരുവീഥികളിൽഅവൻപഠിപ്പിക്കയുംചെ
യ്തുഎന്നു പറഞ്ഞപ്പൊൾഅവർരാജാവിന്നുകാണിക്കെണ്ടതിന്നുനിന്റെചീ
ട്ടുഎവിടെഎന്നുചൊദിച്ചത്കെട്ടുഅവൻമടിയിലുംമറ്റുംഅന്വെഷിച്ചുനൊ
ക്കിഒന്നുംകാണാതിരുന്നതുകണ്ടുഅവർചീട്ടുനിന്റെപക്കൽഇല്ലയൊഎന്നു
ചൊദിച്ചശെഷംഅവൻമിണ്ടാതെനില്ക്കയുംചെയ്തു—അപ്പൊൾഅവർഎല്ലാം
രാജാവെഉണർത്തിച്ചാറെഇറങ്ങിചെന്നുഅവനെനൊക്കുവാൻമനസ്സുണ്ടാകാ
തെആശാമയക്രിസ്തീയന്മാരെപട്ടണത്തിൽഎത്തിച്ചതെജൊമയന്മാരൊ
ടുനിങ്ങൾപൊയിനിൎബ്ബൊധനെകൈകാലുകളെയുംകെട്ടികൊണ്ടുപൊകു
വിൻഎന്നുകല്പിച്ചപ്രകാരംഅവർചെന്നുഅവനെപിടിച്ചുഞാൻമുമ്പെ
മലയുടെഅടിയിൽകണ്ടദ്വാരത്തിന്നകത്തുകൊണ്ടുപൊയിഇട്ടുകളഞ്ഞു—
അപ്പൊൾനാശപുരത്തിൽനിന്നുമാത്രമല്ലസ്വൎഗ്ഗവാതിൽക്കൽനിന്നും
തന്നെനരകത്തിലെക്ക്ഒരുവഴിഉണ്ടുഎന്നുഞാൻകാണുകയുംചെ
യ്തു—

അനന്തരംഞാൻഉണൎന്നുഇതാസ്വപ്നംഎന്നറികയുംചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/157&oldid=189374" എന്ന താളിൽനിന്ന് ശേഖരിച്ചത്