താൾ:CiXIV268.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൦

എന്നാൽഞാൻഹൃദയത്തിലെമൊഹങ്ങളിൻപ്രകാരംനടന്നുഇഷ്ടം
പൊലെപാപംചെയ്യുന്നതിന്നുഎന്തുവിരൊധംക്രിസ്തുവിൽവിശ്വാസി
ച്ചാൽകുറ്റവുംശിക്ഷാവിധിയുമില്ലല്ലൊ—

ക്രിസ്തി—നിന്റെനാമംപൊലെബുദ്ധിയുമിരിക്കുന്നു—നീതീകരിക്കുന്നനീതി
യെയുംഅതിൽവിശ്വസിച്ചുനിന്റെആത്മാവിന്നുവെണ്ടിദൈവകൊ
പത്തിൽനിന്നുരക്ഷപ്രാപിക്കുന്നക്രമത്തെയുംനിഅറിയുന്നില്ല—
ക്രിസ്തുവിന്റെനീതിയിങ്കലെരക്ഷാപ്രദമായവിശ്വാസംഹൃദയത്തെ
ക്രിസ്തുവിനാൽദൈവമുമ്പാകെതാഴ്ത്തിഅടക്കുമാറാക്കിഅവന്റെ
നാമംവചനംവഴിജനങ്ങൾഎന്നിവസ്നെഹിപ്പാൻസംഗതിവരുത്തു
ന്നു—എന്ന്നീബൊധിക്കുന്നില്ല—അയ്യൊനിൎബ്ബൊധൻഎന്നുതന്നെ
നിന്റെപെർ—

ആശാമ—ക്രിസ്തുതനിക്കസ്വൎഗ്ഗത്തിൽനിന്നുവെളിവായിവന്നുവൊഎന്നുഅ
വനൊടുചൊദിക്ക—

നിൎബ്ബൊ—അല്ലയൊദൎശനക്കാരനീയുംനിന്റെമതക്കാരെല്ലാവരുംആകാ
ൎയ്യംകൊണ്ടുപറയുന്നതൊക്കെതലവരറൾ്ചയുടെഫലംതന്നെഎന്ന്എന്റെ
പക്ഷം—

ആശാമ—എന്തിന്നുജഡബോധത്തിൽനിന്നുമറഞ്ഞിരിക്കുന്നക്രിസ്തുവിനെ
പിതാവ്വെളിപ്പെടുത്തുന്നില്ലെങ്കിൽഒരുമനുഷ്യന്നുംഅവനെഅറി
ഞ്ഞുകൂടാ—

നിൎബ്ബൊ—അതുനിങ്ങളുടെവിശ്വാസംഎന്റെതല്ലഎങ്കിലുംഎനിക്കുഅത്രെവെ
റുംതൊന്നൽഇല്ലെങ്കിലുംനിങ്ങൾ്ക്കഎന്നപൊലെനല്ലവിശ്വാസം
ഉണ്ടു—

ക്രിസ്തി—ഞാൻഇനിഒന്നുമാത്രംപറയട്ടെ—ഈകാൎയ്യത്തെകുറിച്ചുനീപറഞ്ഞ
വാക്കുഒട്ടുംനന്നല്ല—പിതാവ്തന്റെപുത്രനായയെശുക്രിസ്തുവിനെവെ
ളിപ്പെടുത്താഞ്ഞാൽഒരുമനുഷ്യന്നുംഅവനെഅറിവാൻകഴികഇ
ല്ല—എന്ന്എന്റെകൂട്ടാളിപറഞ്ഞതുഞാനുംധൈൎയ്യമായിസമ്മതിക്കു
ന്നുഅപ്രകാരംക്രിസ്തുവിനെമുറുകപ്പിടിക്കുന്നവിശ്വാസംദൈവശക്തി
യുടെമഹത്വമുള്ളക്രിയ തന്നെആകുന്നുഎങ്കിലുംനിൎഭാഗ്യനായനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/144&oldid=189348" എന്ന താളിൽനിന്ന് ശേഖരിച്ചത്