൯
മുഴുകുന്നസമയം
ചപലൻ—ഹെക്രിസ്തിയപുരുഷനീഎവിടെ?എന്നുവിളിച്ചു—
ക്രിസ്തിയ—എന്തൊഞാൻഅറിയുന്നില്ലപ്പാ
അപ്പൊൾചപലൻകൊപിച്ചുഅയ്യൊചതിയസന്തൊഷവുംഗുണവും
നിത്യജീവത്വവുംഉണ്ടാകുംഎന്നുനീപറഞ്ഞുവല്ലൊഇപ്പൊൾഇങ്ങിനെ
ഒരുകഷ്ടത്തിൽആയി യാത്രാരംഭത്തിൽഇപ്രകാരംആയാൽതീൎപ്പൊ
ളം എന്തെല്ലാംവരും—ഞാൻപ്രാണനൊടെതെറ്റിവരികിൽനീതനി
യെചെന്നുആരാജ്യസുഖംഇഷ്ടംപൊലെഅനുഭവിക്കഎന്നുക്രുദ്ധി
ച്ചുപറഞ്ഞുകുതിച്ചുകുടഞ്ഞുതന്റെവീട്ടിന്നെരയുള്ളഭാഗത്തുകര
പിടിച്ചുകയറി പാഞ്ഞുകളഞ്ഞു ക്രിസ്തിയൻഅവനെപിന്നെഒരുനാ
ളുംകണ്ടതുമില്ല—
അനന്തരംക്രിസ്തിയൻതനിയെചളിയിൽകുഴഞ്ഞുനടന്നുഇടുക്കുവാതി
ൽക്കൽചെല്ലുവാൻവഴിയെഅന്വെഷിച്ചുനൊക്കിഎങ്കിലുംചുമ
ട്നിമിത്തംകഴിനിലത്തിൽനിന്നുകരെറുവാൻകഴിവ്ഉണ്ടായില്ല—
അങ്ങിനെഇരിക്കുമ്പൊൾസഹായിഎന്നൊരുത്തൻഅടുത്തുവന്നു
നിണക്കഇവിടെഎന്തുഎന്നുചൊദിച്ചു—
ക്രിസ്തി—വരുവാനുള്ളകൊപത്തിൽനിന്നുതെറ്റിപൊവാനായിഇടുക്കു
വാതിൽക്കൽചെല്ലെണംഎന്നുസുവിശെഷിവാക്യംഅനുസ
രിച്ചുഈപ്രദേശത്തൂടെനടന്നുകൊണ്ടുചെറ്റിൽവീണു—
സഹായി—വഴിക്കലെമെതിക്കല്ലുകളെനൊക്കിചവിട്ടാഞ്ഞത്എന്തു–
ക്രിസ്തി—ഭയംഎന്നെഓടിച്ചത്കൊണ്ടുഅടുത്തവഴിയായിപാഞ്ഞുവ
ന്നുവീണുഎന്നുപറഞ്ഞാറെ സഹായിഅവന്റെകൈപിടി
ച്ചുചെറ്റിൽനിന്നുവലിച്ചെടുത്തുനിരത്തുവഴിക്കയച്ചു—
അപ്പൊൾഞാൻസഹായിയുടെഅരികെചെന്നു—അല്ലയൊസഖെനാശ
പുരത്തിൽനിന്നുഇടുക്കുവാതിൽക്കൽപൊകുന്നവഴിഈസ്ഥലത്തൂടെ
ആകുന്നുവല്ലൊഎന്നാൽസാധുക്കളായസഞ്ചാരികൾക്കസുഖയാത്രക്കായിട്ടു
ഈനിലംഎന്തുകൊണ്ടുനികത്താതെഇരിക്കുന്നുഎന്നുചൊദിച്ചാറെസഹാ
യിഅതിന്നുഎന്തുകഴിവു— പാപബൊധംഉണ്ടായഹൃദയങ്ങളിൽനിന്നുച
2.