താൾ:CiXIV268.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬

ർമുമ്പെപൎവ്വതത്തിന്റെഅടിയിൽവെച്ചുകണ്ടവാതിലിന്റെനെരെഇഴെച്ചു
വലിക്കുന്നതുകണ്ടുഭ്രമിച്ചുകടന്നുപൊന്നാറെഅവൻഅധൎമ്മപുരിയിലെധൎമ്മ
ത്യാഗിആയിരിക്കുംഎന്നുക്രിസ്തിയൻവിചാരിച്ചുനൊക്കിഎങ്കിലുംപിടികിട്ടി
യകള്ളനെപൊലെമുഖംതാഴ്ത്തിയത്കൊണ്ടുഅവനെസ്പഷ്ടമായിതിരിഞ്ഞി
ല്ലഅതിന്റെശെഷംആശാമയനുംനൊക്കിവൃഥാസ്വീകാരിനരകഗാമിയുമാ
യധൎമ്മത്യാഗിഎന്നൊരുഎഴുത്തഅവന്റെപുറത്തുപതിച്ചത്കണ്ടുഅപ്പൊ
ൾക്രിസ്തിയൻതന്റെകൂട്ടുകാരനൊടുഈസ്ഥലത്തിൽതന്നെമുമ്പെഉണ്ടായഒ
രുകാൎയ്യംഞാൻഓൎക്കുന്നുസത്യപുരക്കാരനായഅല്പവിശ്വാസിഎന്നൊരുസ
ഞ്ചാരിഇതിലെവന്നുഘാതകവഴിയൊളംഎത്തിയപ്പൊൾകുത്തിയിരുന്നുകണ്മ
യക്കം ഉണ്ടായിഉറങ്ങിഎന്നാറെവിസ്താരവാതിൽക്കൽനിന്നുജ്യെഷ്ഠാനുജന്മാ
രായക്ഷീണഹൃദയൻശങ്കാമയൻഅപരാധിഎന്നമൂന്നുകള്ളന്മാർആവഴി
യായിവന്നുഅല്പവിശ്വാസിയെകണ്ടുഓടിചെല്ലുമ്പൊൾഅവൻഉണൎന്നുയാ
ത്രയാവാൻതുടങ്ങിഎങ്കിലുംഅവർഅവനൊടുഎത്തിനില്ക്കെണംഎന്നുക്രുദ്ധി
ച്ചുപറഞ്ഞാറെഅല്പവിശ്വാസിവിറച്ചുഒടിപൊവാനുംഎതിൎപ്പാനുംവഹിയാതെ
നിന്നസമയംക്ഷീണഹൃദയൻനിന്റെമുതൽഇങ്ങുകൊണ്ടുവാഎന്നുകല്പിച്ചതി
നെഅനുസരിപ്പാൻഅവൻമടിവുകാണിച്ചാറെശങ്കാമയൻഅടുക്കെചെന്നു
അവനിൽനിന്നുഒരുകെട്ടുരൂപ്പികപറ്റിഎടുത്തപ്പൊൾഅവൻകള്ളൻക
ള്ളൻഎന്നുനിലവിളിച്ചാറെഅപരാധിയുടെകൈയിൽഉള്ളപൊന്തികയാൽ
ഒർഅടിതലയിൽകൊണ്ടുമൊഹിച്ചുവീണുചൊരഒഴുകിപൊയിഅതിന്റെ
ശെഷംകള്ളന്മാർവഴിപൊക്കരുടെശബ്ദംകെട്ടുനല്ലാശ്രയപുരത്തിലെകൃപാധ
നിവരുന്നുഎന്നുപെടിച്ചുഅവനെവിട്ട്ടിപൊകയുംചെയ്തുകുറെനെരംക
ഴിഞ്ഞാറെഅല്പവിശ്വാസിക്കസുബൊധമുണ്ടായിഎഴുനീറ്റ്പണിപ്പെട്ടുയാത്രതു
ടങ്ങി—ഇതത്രെആകാൎയ്യം—

ആശാമ—അവന്നുള്ളതുഎല്ലാംഅവർകവൎച്ചചെയ്യുവൊ

ക്രിസ്തി—അവന്റെരത്നമണികൾകിട്ടാത്തത്ഒഴികെകള്ളന്മാർചിലവിന്നു
വെണ്ടിയുള്ളമുതൽമിക്കവാറുംപറിച്ചെടുക്കയാൽഅല്പംപൈസമാത്രം
ശെഷിച്ചതെഉള്ളുപിന്നെരത്നമണികളെവില്പാൻകഴിയായ്കകൊണ്ടുവള
രെസങ്കടപ്പെട്ടുഭിക്ഷഎടുത്തുംയാത്രതീരുംവരെപലപ്പൊഴുംവിശപ്പു

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/120&oldid=189296" എന്ന താളിൽനിന്ന് ശേഖരിച്ചത്