താൾ:CiXIV268.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦

ന്റെകരച്ചൽവലിയതാകകൊണ്ടുരാക്ഷസൻഉണൎന്നുഎഴുനീറ്റുതടവു
കാരെഎത്തിപ്പിടിപ്പാൻനൊക്കിഎങ്കിലുംമുമ്പെപൊലെമീൻപാച്ചൽപി
ടിച്ചുനടപ്പാൻവഹിയാതെയായി—ഇങ്ങിനെസഞ്ചാരികൾക്കപാഞ്ഞുരാജവഴി
യിൽഎത്തിരക്ഷപ്രാപിപ്പാൻസംഗതിവരികയുംചെയ്തു—

പിന്നെഅവർവെലിക്കടായികടന്നശെഷംവഴിയെവരുന്നവർആ
രെങ്കിലുംആശാഭഗ്നാസുരന്റെകൈയിലകപ്പെടാതിരിപ്പാൻനാംഇവി
ടെഒരുകാൎയ്യംചെയ്യെണംഎന്നുപറഞ്ഞുതമ്മിൽആലൊചിച്ചശെഷം
ഒരുതൂണു നിൎത്തിപിന്നെവാനദെശത്തിന്റെകൎത്താവിനെനിരസിച്ചു
അവന്റെപരിശുദ്ധസഞ്ചാരികളെനശിപ്പിപ്പാൻഅന്വെഷിക്കുന്നആശാ
ഭഗ്നാസുരന്റെസംശയപുരിയിലെക്കപൊകുന്നവഴിഈവെലിക്കടായിൽകൂ
ടിതന്നെആകുന്നുഎന്നതിന്മെൽകൊത്തിഎഴുതിക്കയുംചെയ്തു—ശെഷംക
ടന്നപലസഞ്ചാരികളുംആഎഴുത്തുനൊക്കിവായിച്ചതിനാൽതെറ്റാ
തെനെൎവ്വഴിയിൽതന്നെനടന്നുകൊണ്ടിരുന്നു—അപ്പൊൾഅവർ

നാംവഴിതെറ്റിവെഗത്തിൽ
നിഷിദ്ധദിൿ്സുഖത്തെകണ്ടു
വിചാരിയാതെആർഇതിൽ
പുക്കാലുംപെടിച്ചൊടിമണ്ടു
ഈകൊട്ടയിന്തുറുങ്കുസംശയം
അതിൽവസിപ്പൊൎക്കാശവിസ്മൃതം—എന്നുപാടി—

അനന്തരംഅവർയാത്രയായിമുഞ്ചൊന്നഗിരിയുടെകൎത്താവിന്നുള്ള
വാഞ്ഛിതമലപ്രദെശത്തിൽഎത്തിഅവിടെഉള്ളപറമ്പുകളുംപൂങ്കാവുക
ളുംമുന്തിരിങ്ങാത്തൊട്ടങ്ങളുംനീരുറവുകളുംമറ്റുംകാണ്മാൻമുകളിൽക
യറിവെള്ളംകുടിച്ചുംകുളിച്ചുംമുന്തിരിങ്ങപഴംഭക്ഷിച്ചുംകൊണ്ടുസന്തൊഷി
ച്ചു—അവിടെആട്ടിങ്കൂട്ടങ്ങളെമെച്ചുകൊള്ളുന്നഇടയന്മാർവഴിയരികെത
ന്നെനില്ക്കകൊണ്ടുസഞ്ചാരികൾഅവരുടെഅടുക്കൽചെന്നുക്ഷീണന്മാരായ
വഴിപൊക്കരുടെമൎയ്യാദപ്രകാരംവടിഊന്നിനിന്നുഈമലകളുംആട്ടിങ്കൂ
ട്ടങ്ങളുംആൎക്കുള്ളതാകുന്നുഎന്നുചൊദിച്ചുഇടയന്മാർൟമലകൾഇമ്മാനു
വെലിന്റെദെശവുംതന്റെപട്ടണത്തിൽനിന്നുനൊക്കെത്തുന്നതുമാകു

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/114&oldid=189283" എന്ന താളിൽനിന്ന് ശേഖരിച്ചത്