താൾ:CiXIV268.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮

അനുസരിച്ചുമരിച്ചുവൊഎന്നുനൊക്കിഅവർജീവിച്ചിരിക്കുന്നുഎ
ന്നുകണ്ടപ്പൊൾഏറ്റവുംക്രുദ്ധിച്ചുഞാൻനിങ്ങളെപഠിപ്പിക്കുംഞാൻപറഞ്ഞ
വാക്കുഅനുസരിക്കായ്കകൊണ്ടുജനിക്കാതിരുന്നെങ്കിൽനിങ്ങൾ്ക്കനന്നായി
രുന്നുഎന്നുപറഞ്ഞു—

അപ്പൊൾഅവർവളരെവിറച്ചുക്രിസ്തിയന്നുമൊഹാലസ്യവുംഉണ്ടായിഎന്നു
എനിക്കതൊന്നുന്നു—സുബൊധമുണ്ടായാറെഅവർരാക്ഷസന്റെകല്പന
യെകുറിച്ചുഅവർതമ്മിൽആലൊചിച്ചപ്പൊൾക്രിസ്തിയന്നുഅനുസരിപ്പാൻതൊ
ന്നിയത്കൊണ്ടുആശാമയൻഹാസഹൊദരപണ്ടെത്തനിന്റെധൈൎയ്യംഎ
വിടെ—അപ്പൊല്യനുംമരണനിഴൽതാഴ്വരയിൽനീകണ്ടുംകെട്ടുംസഹിച്ചുംഇ
രിക്കുന്നആസകലഉപദ്രവങ്ങളുംനിന്നെജയിപ്പാൻമതിയായില്ലഇത്വ
രെയുംഭയങ്കരകഷ്ടസങ്കടങ്ങളിലുംമഹാധീരനായിരുന്ന്നീഇപ്പൊൾഎന്തി
ന്നുഇത്രപെടിക്കുന്നു—ഞാൻനിന്നെക്കാൾബലഹീനനെങ്കിലുംനിന്റെകൂട
ഈതടവിൽപാൎക്കുന്നുരാക്ഷസൻഎനിക്കുംമുറിയെല്പിച്ചുഭക്ഷണപാനങ്ങ
ളെയുംവിരൊധിച്ചുനിന്നെപൊലെഞാനുംഈഅന്ധകാരത്തിൽദുഃഖി
ച്ചുകൊണ്ടിരിക്കുന്നു—ഹാസഹൊദരനാംകുറെകൂടക്ഷമിക്കമായാച
ന്തയിൽനീചങ്ങലതടവുഅപമൃത്യുഎന്നിവപെടിക്കാതെപുരുഷന്നുയൊ
ഗ്യമായധൈൎയ്യംകാണിച്ചത്ഓൎക്കക്രിസ്ത്യാനിക്കനിന്ദ്യമായതിനെഒഴി
പ്പാൻവെണ്ടിനമ്മാൽകഴിയുന്നെടത്തൊളംക്ഷമയുള്ളവരായിരിക്കെണം
എന്നുപറഞ്ഞു—

അന്നുരാത്രിയിൽരാക്ഷസൻഭാൎയ്യയൊടുകൂടഉറങ്ങുവാൻപൊകുമ്പൊ
ൾഅവൾതടവുകാർനിന്റെകല്പനഅനുസരിച്ചുവൊ?എന്നുചൊദിച്ചാ
റെഈകള്ളന്മാർഏതുകഷ്ടങ്ങളെസഹിക്കെണ്ടിവന്നാലുംതങ്ങളെതന്നെ
നശിപ്പിപ്പാൻമാത്രംമനസ്സില്ലഎന്നവൻപറഞ്ഞശെഷംരാക്ഷസിഎ
ന്നാൽരാവിലെഅവരെതൊട്ടത്തിലെക്കകൊണ്ടുപൊയിനീമുമ്പെകുല
ചെയ്തവരുടെഅസ്ഥികളെകാണിച്ചുഒർആഴ്ചവട്ടംകഴിയുംമുമ്പെഞാ
ൻനിങ്ങളെയുംഇവരെപൊലെസംഹരിച്ചുഖണ്ഡംഖണ്ഡമായിനുറുക്കി
ക്കളയുംഎന്നവരൊടുപറയെണംഎന്നുപറഞ്ഞു—

നെരംപുലൎന്നാറെരാക്ഷസൻതടവിലെക്കചെന്നുഅവരെതൊട്ടത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/112&oldid=189280" എന്ന താളിൽനിന്ന് ശേഖരിച്ചത്