താൾ:CiXIV268.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬

ഉള്ളു—

ലൊകപ്രെമശാസ്ത്രി—ഹാനമ്പ്യാരെനിങ്ങളുടെബുദ്ധിഎത്രയുംവിശെഷം
തനിക്കഅനുഭവത്തിന്നായിവെച്ചനന്മകളെവെറുതെകളയുന്ന
വൻമഹാമൂഢനല്ലയൊനമുക്കുസൎപ്പയുക്തിവെണം—ചെറ്റി
ൽകുത്തിയകൈചൊറ്റിലുംകുത്തുംൟച്ചകൾവൎഷകാലത്തി
ൽവെറുതെപാൎത്തുവസന്തകാലത്തത്രെതെൻകൂട്ടും—ലൊകത്തി
ൽഇരിക്കുന്നസമയംലൌകികങ്ങളെഅനുഭവിക്കുന്നവൻജ്ഞാ
നി—ചാകുന്നദിവസംപ്രപഞ്ചംവിടാമല്ലൊ—വയറുഉള്ളപ്പൊൾവയ
റുനിറച്ചുംശരീരംഉള്ളപ്പൊൾനല്ലവസ്ത്രംഉടുത്തുംപണംമാനംഇത്യാ
ദികളെസമ്പാദിച്ചുംതീൻആയഉടനെഭക്ഷിച്ചുംകൊണ്ടുനടക്കുന്ന
ത്തന്നെസാരം—ഈലോകത്തിൽഭൊഗംആലൊകത്തിൽയൊ
ഗംഎന്നചൊല്ലിനെഎന്റെമൂത്തമ്മഎന്നെപഠിപ്പിച്ചിരിക്കുന്നു—
നാരായണശിവശിവ—നമ്മുടെമുമ്പിൽനടക്കുന്നആരണ്ടുപെൎക്ക
ഭ്രാന്തപിടിച്ചിരിക്കുന്നുസത്യം—

സൎവ്വസംഗ്രഹവൈദ്യർ—ശാസ്ത്രികളെഇനിഎന്തുൟകാര്യംനമുക്കുഎല്ലാ
വൎക്കുംസമ്മതമല്ലൊ

അൎത്ഥാഗ്രഹാചാര്യൻ—പൂൎവ്വന്മാരുടെമൎയ്യാദകളെയുംശാസ്ത്രങ്ങളെയുംഅ
റിയാത്തവരത്രെഇതിന്നുവിരൊധംപറയും—

ഐഹികസക്തനമ്പ്യാർ—എന്നാൽസ്വാമികളെനമ്മുടെയാത്രാസമയം
വെറുംവാക്കുകൊണ്ടുസംസാരിക്കുന്നതിനാൽകളയാതിരിക്കെ
ണ്ടഹിന്നുഞാൻഒന്നുചൊദിക്കട്ടെ—ജനങ്ങൾആചരിച്ചുവരുന്ന
പൂജകളുംനെൎച്ചകളുംമറ്റുംനിസ്സാരമുള്ളകളിയത്രെഎന്നൊരു
വിദ്വാൻകണ്ടുഎങ്കിലുംഇഹത്തിങ്കൽസൌഖ്യവുംബഹുമാനവും
ധനവുംമറ്റുംസാധിപ്പാനായിഭക്തിയെകാട്ടുവാൻആവശ്യംഎ
ന്നറിഞ്ഞുപൂജചെയ്തുനെൎച്ചയുംകഴിച്ചുഅതിശ്രദ്ധയൊടെ
ദൈവനാമങ്ങളെഉച്ചരിക്കുന്നെങ്കിൽദൊഷമൊ—

അൎത്ഥാഗ്രഹാചാൎയ്യൻ—നിന്റെചൊദ്യത്തിന്റെപൊരുൾഎനിക്കുമന
സ്സിലായിഉത്തരവുംപറയാം—ഈലൊകത്തിൽനിലമ്പറമ്പുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/100&oldid=189254" എന്ന താളിൽനിന്ന് ശേഖരിച്ചത്