താൾ:CiXIV266.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

എന്നതെന്തുകെളെങ്കിൽശരീരൊപകൎത്തവ്യമായതെല്ലാംആഹാ
രമെന്നുപറയപ്പെടുമതുവീടൊവസ്ത്രമൊഭക്ഷണമൊപാനീയാദി
യൊപിന്നെമരുന്നൊഎന്തൊദെഹത്തിന്നുപകാരമായതഖില
മാഹാരമെന്നുള്ളതിലടങ്ങീടുംദൈവപാദാന്തെചെന്നീവകയെല്ലാ
മെഭിക്ഷയാകവെചൊദിക്കുന്നിതെന്നതുധരിച്ചാലും— ചൊല്ലെ
ണമിതിൻപൊരുൾതുടൎന്നെന്നതുകെട്ടുചൊല്ലാമവ്വണ്ണമെന്നു
ചൊല്ലിനാൻ പ്രബൊധകൻപരമണ്ഡലസ്ഥിതനായനമ്മുടെതാതവ
യമസ്മാകമാത്മാവിന്നുപകാരമായിവെണ്ടുന്നതെല്ലാംഭവാനൊടു
ചൊദിച്ചൊരവനിൽനാമറിഞ്ഞുകൈക്കൊള്ളുന്നവിചാരവുംനിൻ
രാജ്യെഞങ്ങൾചെൎന്നു ക്രിസ്തുവിൻനിമിത്തമായിനിന്തിരുമക്കളായി
തീൎന്നിടുംഭാഗ്യമപിനിന്നിഷ്ടമനുസരിച്ചീടുമുത്തമഗുണമിത്യാദിയെ
ല്ലാം തവപാദാന്തെനിന്നുഞങ്ങൾഭിക്ഷയായപെക്ഷിച്ചുകൊ
ണ്ടെനെന്നിരിക്കിലുംഉണ്ടല്ലൊഞങ്ങൾ്ക്കൊരുദെഹമീഭൂമൌഞങ്ങൾ
തഞ്ചീടുമളവതിനെന്തെല്ലാംവെണമവകനിഞ്ഞുനിനച്ചുഞങ്ങ‌
ൾ്ക്കുള്ളദെഹങ്ങളുംതവപുത്രനാം യെശുനിമിത്തംവിചാരിച്ചു പാലി
ക്കെണമെതവപാദാന്തെഞങ്ങളിഹലൊകസമ്പത്തുവെണമെന്ന
ല്ലയാചിക്കുന്നു ഉപജീവനപാനവസ്ത്രാദിപദാൎത്ഥങ്ങൾദിവസവൃത്തി
ക്കുവെണ്ടുന്നവമാത്രം ഞങ്ങളെളിമയൊടുമഹാദൈവമെ യാചി
ക്കുന്നുപിന്നയുംഞങ്ങളനെകംനാൾക്കുവെണ്ടുന്നവഎല്ലാമൊന്നി
ച്ചുചൊദിച്ചീടുകയതുമല്ലാ നാൾതൊറുംവെണ്ടുന്നവയന്നന്നുചൊ
ദിക്കുന്നുകാരണംഞങ്ങളിഹലൊകത്തിലഥിതികൾശാശ്വതമി
ഹജീവിച്ചിരിക്കയില്ലനാളെച്ചാകുമൊജീവിക്കുമൊഎന്നതുമറി
ഞ്ഞീടാആകയാൽ ഞങ്ങൾദുരാശകളെഅമൎത്തിന്നെക്കാവശ്യ
മായവറ്റെമാത്രമിന്നപെക്ഷിച്ചുനീയതുഞങ്ങൾ്ക്കുതന്നാലനുഗ്ര
ഹമാകുമാകയാൽതവാത്മജൻനിമിത്തമാഹാരവുംകൂടവെകൃതജ്ഞ
ത്വഗുണവുമനുഗ്രഹിച്ചീടെണമെന്നതിതിൻപൊരുളെന്നറിഞ്ഞാലും—
— പ്രാൎത്ഥനഅഞ്ചാമതുകെൾ്ക്കെണമെന്നുകെട്ടുപ്രസ്തുതപ്രിയവാചാപ
റഞ്ഞപ്രബൊധകൻഞങ്ങൾ്ക്കുകടംപെട്ടൊൎക്കായിഞങ്ങൾ ക്ഷമി

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/93&oldid=194997" എന്ന താളിൽനിന്ന് ശേഖരിച്ചത്