താൾ:CiXIV266.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

വമിന്നതിൻ കാരണംകൂടപ്പറയാം കഷ്ടങ്ങൾനെരിടാഞ്ഞാൽന
മുക്കുള്ളദുൎഗ്ഗുണമൊന്നുംതിരിയാനമുക്കു കഷ്ടങ്ങൾവന്നണയും
പൊതുനമ്മിൽദുൎഗ്ഗുണമിന്നതെന്നും വെളിവാകും— മാനസത്തിങ്കലി
രിക്കുമഹന്താലൊകമഹത്വത്തിലുള്ളദുരാശാകൊപമെന്നിത്യാ
ദിദുൎഗ്ഗുണജാലംനെരെനമുക്കു ബൊധിക്കുമതിനാൽ— അത്രയുമ
ല്ലമറ്റുണ്ടൊരവസ്ഥകഷ്ടംനമുക്കുവരാതെപൊയെങ്കിൽദൈ
വത്തിൽനമ്മുടെഭക്തിവിശ്വാസംചെതസ്സിലുണ്ടെന്നതുംവിളങ്ങി
ടാ കഷ്ടങ്ങൾവന്നണയുംവിധൌചിത്തെപറ്റുന്നസംശയവുമെഴു
ന്നെറീയാശ്രയമെന്നിയെപെടി കരെറിക്കാട്ടിത്തരുന്നുവിശ്വാ
സകുറവു— അല്ലാതെനാളനെകംനമുക്കെതുംവന്നില്ലുപദ്രവമെന്നു
വരികിൽ പ്രാൎത്ഥനൊത്സാഹംദിനെദിനെവിട്ടുനഷ്ടമാത്മീയമക
പ്പെട്ടുപൊകും— കഷ്ടമണഞ്ഞാൽമടിയാതെദൈവമുറ്റുപ്രാൎത്ഥി
ച്ചുവിളിതുടങ്ങീടും പ്രാൎത്ഥനക്കും പരനെയറിവാനും ചെൎക്കുന്നു
സത്യമായ്ചെരുന്ന കഷ്ടം— പിന്നയും കഷ്ടമനുഭവിക്കാത്തൊൎക്കു
ന്നതൻ നമ്മെരക്ഷിക്കും പ്രകാരം ചെയ്തുവരുന്നസഹായങ്ങളൊ
ന്നും നെരെവിളങ്ങിബൊധിക്കാവതല്ലാ— കഷ്ടംവരുംസമ
യം നാമവനെപ്പെട്ടന്നുനൊക്കിവിളിച്ചുതുടങ്ങും താനുമപ്പൊൾന
മ്മെരക്ഷിച്ചുകൊള്ളുമിവണ്ണമുന്നതൻനമ്മെക്കുറിച്ചുനെരെവിചാ
രിച്ചുകൊള്ളുമലിവുചെതസിനാമുണൎന്നങ്ങവൻപെരിൽമെൽക്കു
മെൽവിശ്വാസവുംവെരുതാകുമിത്ഥമുപദ്രുതന്മാൎക്കുള്ളാസാദ്ധ്യം—
അത്രയുമല്ല കഷ്ടംനമുക്കെന്നുപ്പെട്ടൊരു യെശുക്രിസ്തന്നു ക്രമെ
ണ കഷ്ടപ്പെടുന്നവരെവരായാലും ഉത്തമശിഷ്യന്മാരായ്വന്നു കൂ
ടുന്നു— ക്ഷാന്തിയൊടെവംസഹിച്ചുകൊണ്ടാൽനാംകൊള്ളാമ
വന്മഹിമെക്കകം ചെരാൻ— ചിത്രം വിചിത്രമുപദ്രവംകൊണ്ടി
ങ്ങിത്രയെല്ലാം ഫലമുണ്ടെന്നുവന്നാൽ ഇത്രൊളവും ഞങ്ങളീവക
കഷ്ടം എത്രയും തിന്മയെന്ന വിചാരിച്ചു— അങ്ങിനെനിങ്ങൾനി
നച്ചതീവണ്ണമൊന്നുമറിയായ്കകൊണ്ടെന്നുനൂനംനമ്മുടെദുൎഗ്ഗുണംനീ
ക്കുവാൻദൈവമിങ്ങിനെയുള്ളകഷ്ടങ്ങളശെഷംനല്ലസി


11.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/83&oldid=195014" എന്ന താളിൽനിന്ന് ശേഖരിച്ചത്