താൾ:CiXIV266.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

ക്കാതെചെമ്മെവസിക്കെണമത്രയുമല്ലദൂഷണംപ്രാക്കൽശാപാ
ദികളെവംനായകനെറ്റംവെറുപ്പെന്നറിഞ്ഞുമാനസത്തിങ്കൽ
വെറുത്തുവിടെണംമാനുഷരായാനാമെതുകാലത്തുംമാനുഷൎക്കു
സുഖജീവനഹാനികാരണമായനടപ്പുമുഴുവൻപാരംപകച്ചുവെ
റുത്തുപെക്ഷിച്ചുനെരെപരൊപകാരംവിചാരിച്ചുകൎത്താവിൽ
നിന്നുതനിക്കലഭിച്ചശക്തിക്കുതക്കവണ്ണംമനഃപ്രീത്യാചെ
യ്തുകൊള്ളെണമവ്വണ്ണംമശിഹാസെവികൾദൈവമീലൊകത്തെ
യെറ്റംസ്നെഹിച്ചലിഞ്ഞുകൊള്ളുന്നവിധവുംനമ്മുടെരക്ഷെക്കു
പുത്രനിറങ്ങിപെട്ടപാടാലതുസാധിച്ചവാറുംഇത്തരംസ്നെഹമറിഞ്ഞ
തുപൊലെമറ്റുള്ളവരെയുംസ്നെഹിക്കവെണ്ടും—കല്പനായെഴിലു
രച്ചവിധമെങ്കിൽബിഷമാംവ്യഭിചാരമെഹൊദിനാനാദുരാശ
കൾനിന്ദ്യഗീതങ്ങൾചെരുംഉൾക്കാമങ്ങളെന്നിവയെല്ലാംചെരാപ
രിശുദ്ധദൈവത്തിനാകപ്പാരംവെറുപ്പെന്നറിഞ്ഞുപകച്ചുതള്ളെ
ണമീവകചെയ്വൊൎക്കൊരംശംതെല്ലുമില്ലാദൈവരാജ്യത്തി െ
ലന്നുംയെശുഭക്തന്മാരവൻപെട്ടപാടുംക്രൂശിൽമരിച്ചതുംനാൾ െ
താറുമൊൎത്തുതങ്ങളിൽനിന്നുഎഴുന്നീടുംദുരാശാനിൎമ്മൂലമാക്കുവാ
ൻപാൎത്തുകൊള്ളുന്നു—കക്കാതിരിക്കയെന്നെട്ടാമതായകല്പ
നയാലറിയിച്ചപ്രകാരംചെയ്യെണമാകയാൽമൊഷണവാ
ഞ്ഛവഞ്ചനവാക്കുചതിച്ചുസമ്പാദ്യമിത്തരന്തീക്കനലെന്നുനി െ
നച്ചുസത്വരംതള്ളിവിടെണ്ടുന്നതത്രെനീതികെടാകവെനെ
ടുന്നവസ്തുവെതൊന്നിലുംശാപമല്ലാതെഇല്ലക്രിസ്താനുസാരി
കൾദൈവപുത്രത്വമത്ഭുതമാഹാത്മ്യമുള്ളതൽസ്നെഹംസാധി
ച്ചമൂലമീലൊകമാഹാത്മ്യമാകവെനിസ്സാരമെന്നുനിനച്ചുമൊ
ഷണമാൎഗ്ഗമശെഷംവെറുത്തുനീതിമാൎഗ്ഗത്തിൽനടന്നുവരുന്നു—
ഒമ്പതാങ്കല്പനയിൽചൊന്നവണ്ണംതന്നുപവാസിപ്രതികൂലമാ
യെസാക്ഷികളവായുരക്കരുതെതുംസത്യവാദിമഹാദൈ
വമശെഷംകള്ളമുരുൾ്ചചതികളൊടുൾ്പെട്ടുള്ളവചനങ്ങളെല്ലാം
വെറുത്തുമന്യദുഷ്കീൎത്തിക്കുകാരണമായതൊന്നുംസഹിക്കാത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/79&oldid=195021" എന്ന താളിൽനിന്ന് ശേഖരിച്ചത്