താൾ:CiXIV266.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൬

തവസന്നിധൌചെന്നുപാപകാരണമനുതപിച്ചുകരയുന്നു—ദൈവമെഞാ
നിത്രൊളംനിന്തിരുവടിക്കെന്റെപിമ്പുറംമാത്രംകാട്ടിഎന്നെന്റെമനം
നൊന്തുനിമ്പാദാന്തികെഇതാവീണിതുഹാഹാവിഭൊദൈവമെയെശുക്രി
സ്തന്നിമിത്തംനീഎൻപാപമാകവെക്ഷമിക്കെണമെന്നുഞാൻയാചിക്കുന്നു
രക്ഷകനെന്റെക്രിസ്തൻപെട്ടപാടുകളെയുമവന്താനുണ്ടാക്കിയവീണ്ടെടുപ്പ
തിനായുംവിശന്നുദാഹിച്ചുപിന്തുടരുന്നിതുഞാനീയടിമചെയ്തഘൊരപാപ
ങ്ങളശെഷവുംക്രിസ്തന്റെരക്തമവന്മരണമിവനൊക്കിപ്രത്യെകം
ക്ഷമിച്ചരുളണമെകൃപയാലെ—ഇനിഈദാസൻനിന്നെസ്നെഹിച്ചു
നിനക്കപമാനമുണ്ടാക്കുംകൎമ്മമൊന്നുംചെയാതവണ്ണംഭയത്തൊടഹംനി
ന്റെകല്പനാകൈക്കൊൾ്വാനായിഎനിക്കശക്തിനല്കീടണമെദയാനിധെ—
ഞാനെറ്റസത്യത്തിന്നുദൂഷംവരുംവണ്ണമായിനടപ്പതുമറ്റുപലരുംക
ണ്ടുപിന്നെഅങ്ങിനെനടക്കായ്വാൽദൈവമെദയചെയ്യെണംകൃപയാലെകാ
രുണ്യമെന്നിയില്ലൊരാശ്രയമതെആമൻ—ഇങ്ങിനെഭവാൻപ്രാൎത്ഥി
ച്ചിടുവാൻദൈവകൃപതന്നിലുണ്ടായവിശപ്പുംദാഹംഭവാൻതന്നെതീക്കൊ
ണ്ടുപൊള്ളുന്നെരമെന്നതുപൊലെതന്നെതീവ്രവെഗത്തൊടെഴുനീല്പിക്കു
മാറാകണം—ഇങ്ങിനെയുള്ളനിന്റെപ്രാൎത്ഥനദൈവംതന്നെനിൎണ്ണയം
കെൾ്ക്കുമെന്നുവിശ്വസിക്കയുംവെണം—

Tellicherry Mission Press

1856

7922 & 9992

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/138&oldid=194920" എന്ന താളിൽനിന്ന് ശേഖരിച്ചത്