താൾ:CiXIV266.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮

യതെന്നുപറഞ്ഞുഭവാന്മുന്നംഇങ്ങിനെയുള്ളവരെമഹാദൈവമെ
ന്തിനിപ്പൊൾപിശാചിന്നുനൽകാതെതന്നുടെവിശുദ്ധാത്മാവി
നെയവർതന്മനസ്സിലിരിപ്പാൻനിയൊഗിച്ചു— പാപത്തിൽ വീണവ
രനുവാസരംപാപമല്ലാതെമറ്റൊന്നുംചെയ്തീടാആകയാൽഅ
വർതൻകൊപപാത്രങ്ങളായതിനില്ലസംശയമെള്ളൊളംഇപ്രകാ
രമിരിക്കിലും ലൊകങ്ങൾക്കൊക്കരക്ഷകനായമശീഹതാൻപാ
പശാന്തിവരുത്തിമനുഷ്യൎക്കതാനനുകൂലവാദിയായിനിന്നഹൊമാ
നുഷൎക്കുംമഹൊന്നതനുംസന്ധിതാനെനിൎമ്മിച്ചകാരണമിക്കാലം മാ
നുഷരിൽ കനിഞ്ഞവർശുദ്ധരായീടുവാൻ നിജാത്മാവുകൊടു
ക്കുന്നു— ക്രിസ്തനിൎമ്മിതമായവിമൊചനംദുഷ്കൃതികളാംമൎത്യൎക്കു
ദൈവത്താൽദത്തസൎവ്വൊപകാരത്തിൻകാരണമിപ്രകാരമിരി
ക്കുംദശാന്തരെപാടുപെട്ടുമശീഹതാൻനിൎമ്മിച്ചദൈവസന്ധിനിരസി
പ്പതെവനൊഅങ്ങിനെയുള്ളവന്നുവിശുദ്ധാത്മാതന്നനുഗ്രഹം
സിദ്ധമായീടുമൊ— സിദ്ധമാകയില്ലിങ്ങിനെയുള്ളവർരക്ഷിതാവി
നെനിന്ദിച്ചകാരണംദൈവകാരുണ്യംപാപവിമൊചനംദൈവ
ശുദ്ധാത്മദാനവരങ്ങളും കിട്ടുകില്ലൊരുനാളുമിവർമഹാദുഷ്പ്ര
ഭുവിൻവശഗരായ്വൎദ്ധിച്ചുപാപത്തിൽതന്നെചത്തുനരകത്തിൽവീ
ണുനിത്യനരകംഭുജിച്ചീടും— മാനുഷരെപ്പവിത്രമാക്കീടുവാൻ
താൻപ്രവൃത്തിപ്പതെന്തുവിശുദ്ധാത്മാ— നാം ഗുണപ്പെടുമാറുബലാ
ൽകാരംതാൻപ്രവൃത്തിക്കയില്ലവിശുദ്ധാത്മാനമ്മുടെആത്മാവിൽ
പ്രകാശംനൽകിയിങ്ങുകൊള്ളുമറിവുതാനുണ്ടാക്കിഇങ്ങിനെ
യുള്ളതുകൊണ്ടവൻനമ്മെനന്നാക്കീടുന്നുതാൻവിശുദ്ധാത്മാവു—
എന്തുപൊൽനമുക്കിങ്ങുകൊള്ളുമറിവെന്നു കൂടഗ്രഹിക്കയിലുണ്ടാ
ശാ— കെട്ടാലും നാംഗുണപ്പെടുവാൻവെണ്ടുംമൂന്നു കാൎയ്യംതെളിവാ
യറിഞ്ഞഥതൽബലംഹൃദിബൊധിച്ചുകൊള്ളെണമപ്രകാര
മെല്ലാമുരചെയ്തീടാംമുഖ്യമായിനാംമഹാന്നുവിരൊധമായത്രചെയ്ത
പാപങ്ങളുണൎന്നഥമാനസമതിനമ്രമാക്കീടുക വെണമിന്നിരണ്ടാമതു
ചൊല്ലുവൻപാപമാകവെപൊക്കിമഹൊന്നതനൊടുസന്ധിയുമൈ


13.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/100&oldid=194986" എന്ന താളിൽനിന്ന് ശേഖരിച്ചത്