താൾ:CiXIV265.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪ പ്രഥമൊദ്ധായഃ

ണ്ണന്തന്നെരക്ഷിച്ചെൻപലകാലം ദാനധൎമ്മാ
ദികളുംവഴിയെചെയ്തെനെല്ലൊ ഇക്കാലമസ
ദ്വൃത്തന്മാരയൊരമാത്യന്മാർ ദുഃഖിപ്പിച്ചീടുക
യൊമൽപ്രജകളെയെല്ലാംസൽക്കാരപൂൎവംവ
ഴിയെപരിപാലിക്കയൊ നിഷ്കൃപന്മാരെത്രയു
മെന്തറിയാവതയ്യൊ ശൂരനാംകരിവരനെന്തു
ചെയ്യുന്നൊനിപ്പൊൾവൈരികളുടെവശത്താ
യ്വന്നുവിധിവശാൽ ആരുള്ളതെന്നെപ്പൊലെ
ലാളിപ്പാനവനുമ റ്റാരാനുംകൊടുത്താലുംഭുജി
ക്കയില്ലമുന്നം എന്നെസ്സെവിച്ചു പൊറുത്തീടി
നജനങ്ങൾക്കങ്ങന ഭൂപാലന്മാരെസ്സെവിച്ചാ
ൽപൊറുതിയൊപുത്രനും പത്നിതാനുമെന്തുചെ
യ്യുന്നൊരിപ്പൊൾ വൃത്തിയെരക്ഷിക്കയൊദുൎവൃ
ത്തികൈകൊൾകയൊ സ്വൎഗ്ഗതുല്യങ്ങളായഭ
വനനികരവും സ്വൎഗ്ഗസ്ത്രീകൾക്കു തുല്യമാരാ
യനാരിമാരും എന്തുചെയ്വതുപാൎത്താലെതു മൊ
ന്നറിഞ്ഞീലെസന്തതമസദ്വയംചെയ്കയൊധ
നമെല്ലാംഇത്തരംമറ്റുപലവസ്തുക്കൾചിന്തി
ച്ചുള്ളി ലെത്രയുംപീഡയൊടുംവൎത്തിക്കുന്ദശാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/8&oldid=187455" എന്ന താളിൽനിന്ന് ശേഖരിച്ചത്