താൾ:CiXIV265.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്വാദശൊദ്ധ്യായഃ ൭൫

പ്നമായ്വരും സത്സഭായാം ബഹു പൂജ്യനായും
വരുംബാലഗ്രഹപീഡതീൎന്നുതെളിഞ്ഞീടുംബാ
ലകന്മാരുമ്മമപ്രസാദത്തിനാൽ മൎത്ത്യജനങ്ങ
ൾക്കുസംഘാതഭെദെഷു മൈത്രീകരണമായ്വ
ന്നുകൂടുംദൃഢം ഭൂതപിശാച രക്ഷൊജാതികൾ
ക്കെല്ലാം ഭീതികരംചരിതശ്രവണംപരംയുദ്ധെ
മദീയംപരാക്രമംകെൾക്കിലൊ ശത്രുകൃതഭയ
മുണ്ടാകയില്ലെല്ലൊ കാട്ടിലകപ്പെട്ടുഴന്നുചമ
കിലും കാട്ടുതീചുറ്റുംചുഴന്നുവരികിലും കാട്ടാ
നപാഞ്ഞങ്ങടുക്കുന്നിതാകിലും കൊട്ടയിലാക്കി
ബന്ധിച്ചു കിടക്കിലും രാജാവുകൊല്ലുവാനാ
യ്നിയൊഗിക്കിലുമാജിയിൽശത്രുക്കൾ ചുറ്റും
വളകിലുംപാതെനചൂൎണ്ണിതനാ യ്വലഞ്ഞീടിലും
പൊതെ മഹാൎണ്ണവെ ഭീതനായീടിലും ശത്രു
പ്രയുക്തമാംശസ്ത്രമെറ്റീടിലും നിത്യവും വ്യാ
ധിയാൽ പീഡിതനാകിലും സൎപ്പസിംഹ
വ്യാഘ്ര ദസ്യുശത്രുക്കളുംമൽപ്രസാദാലകലെ
പ്പൊയൊളിച്ചീടും എന്നുവെണ്ടാ സൎവങ്ക
ടത്തിങ്കലും നന്നായ്പരിപാലന ഞ്ചെയ്തു കൊള്ളു

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/79&oldid=187594" എന്ന താളിൽനിന്ന് ശേഖരിച്ചത്