താൾ:CiXIV265.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬ ത്രയൊദശൊദ്ധ്യായഃ

വൻ ദെവവൃന്ദത്തൊടീവണ്ണ മരുൾചെയ്തു
ദെവകൾകണ്ടിരിക്കെമറഞ്ഞീടിനാൾ വൃന്ദാര
കന്മാർ തെളിഞ്ഞുനിജനിജ മന്ദിരംപുക്കു സു
ഖിച്ചു മരുവിനാർ സുംഭനിസുംഭാ സുരന്മാ
രെവിഗ്രഹെ വൻപൊടുദെവീ വധിച്ചൊ
രനന്തരം ശെഷിച്ചസുരകൾ ദെവിയെപെടി
ച്ചു ശെഷലൊകംപ്രവെശിച്ചി രുന്നീടിനാർ
എവമ്മഹാവിഷ്ണു മായാഭഗവതി ദെവീജഗല്പ
രിപാലനം ചെയ്വതുംവിശ്വമെല്ലാം പ്രസവി
ക്കുന്നതുമവൾവിശ്വത്തെ മൊഹിപ്പിച്ചീടുന്ന
തുമവൾ വിശ്വമാതാവായദെവിയി ത്സന്തതം
വിശ്വമെല്ലാന്നിറയപ്പെട്ടിരിപ്പതും അങ്ങി
നെയുള്ളൊരുദെവിയെസെവിക്കിൽ മംഗല
ന്നൽകീടു മെവനുനിൎണ്ണയം ദ്വാദശൊ ദ്ധ്യാ
യ മിവിടെക്കഴിഞ്ഞിതു മൊദെന കെട്ടുകൊ
ണ്ടാലുംനൃപൊത്തമാ.

ത്രയൊദശൊദ്ധ്യായഃ

നിന്നയുംവൈശ്യ കുലൊത്തമൻ തന്നെയു

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/80&oldid=187596" എന്ന താളിൽനിന്ന് ശേഖരിച്ചത്