താൾ:CiXIV128a 2.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

വന്നു.പിന്നെഅവർഅപൊസ്തലരുടെഉപദെശത്തിലുംഅപ്പംനു
റുക്കുന്നതിലുംപ്രാൎത്ഥനയിലുംസ്ഥിരപ്പെട്ടിരുന്നുധനവാന്മാർതങ്ങളു
ടെസമ്പത്തുകളെദരിദ്രന്മാൎക്കഉപകാരമായികൊടുത്തു.ആവിശ്വാസി
കൾസകലജനങ്ങൾക്കുംഇഷ്ടന്മാരായ്വന്നുകൎത്താവ്ദിവസെനസഭ
യെവൎദ്ധിപ്പിക്കയുംചെയ്തു—

൪൧.ഹനന്യാവുംസഫീരയും

ഹനന്യാഎന്നവൻതന്റെഭാൎയ്യയായസഫീരയൊടുകൂടിഒരവകാശം
വിറ്റുവിലയിൽനിന്നുഎതാനുംവൎഗ്ഗിച്ചുഎടുത്തുശെഷമുള്ളതുകൊ
ണ്ടുവന്നുഅപൊസ്തലരുടെഅരികെവെച്ചപ്പൊൾപെത്രുഹനന്യാ
വെനീപാരിശുദ്ധാത്മാവൊടുഅസത്യംപറവാനുംനിലത്തിന്റെവിലയിൽ
നിന്നുഎതാനുംവഞ്ചിച്ചുവെപ്പാനുംസാത്താൻനിന്റെഹൃദയത്തിൽ
തൊന്നിച്ചതെന്തുഅതുനിണക്കതന്നെഇരുന്നെങ്കിൽകൊള്ളായി
രുന്നുവിറ്റശെഷവുംനിന്റെഅധികാരത്തിൽതന്നെആയിരുന്നു
വല്ലൊൟകാൎയ്യംനിന്റെഹൃദയത്തിൽവെച്ചതെന്തുനീമനുഷ്യ
രൊടല്ലദൈവത്തൊടത്രെഅസത്യംപറഞ്ഞത്എന്നവാക്കുകെട്ടു
ഹനന്യാവീണുപ്രാണനെവിട്ടു.പിന്നെചിലബാല്യക്കാർശവത്തെമൂ
ടികെട്ടിപുറത്തുകൊണ്ടുപൊയികുഴിച്ചിട്ടു.അനന്തരംഏ
കദെശംമൂന്നുമണിനെരംകഴിഞ്ഞശെഷംഅവന്റെഭാൎയ്യയുംസം
ഭവിച്ചത്അറിയാതെഅകത്തുവന്നാറെപെത്രുഅവളെനൊക്കിനി
ങ്ങൾനിലംഇത്രെക്കൊവിട്ടത്എന്നുചൊദിച്ചപ്പൊൾഅവളുംഅ
ത്രെക്കതന്നെഎന്നുപറഞ്ഞു.അപ്പൊൾപെതുകൎത്താവിന്റെആ
ത്മാവിനെപരീക്ഷിപ്പാൻനിങ്ങൾതമ്മിൽനിശ്ചയിച്ചതെങ്ങിനെക
ണ്ടാലുംനിന്റെപുരുഷനെകുഴിച്ചിട്ടവർവാതില്ക്കൽഉണ്ടുനിന്നെയും
കൊണ്ടുപൊകുംനിശ്ചയംഎന്നുപറഞ്ഞഉടനെഅവളുംവീണുജീവനെ
വിട്ടുബാല്യക്കാർഅകത്തുവന്നുഅവളെയുംകുഴിച്ചിടുകയുംചെയ്തു
—പിന്നെസഭക്കുംൟഅവസ്ഥകെട്ടഎല്ലാവൎക്കുംമഹാഭ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/70&oldid=191049" എന്ന താളിൽനിന്ന് ശേഖരിച്ചത്